+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മികവില്ലാതെ സേവനമേഖല

മുംബൈ: തുടർച്ചയായ അഞ്ചാം മാസവും രാജ്യത്തെ സേവനമേഖലയ്ക്കു തളർച്ച. ജൂലൈയിലെ സേവനമേഖലാപ
മികവില്ലാതെ സേവനമേഖല
മുംബൈ: തുടർച്ചയായ അഞ്ചാം മാസവും രാജ്യത്തെ സേവനമേഖലയ്ക്കു തളർച്ച. ജൂലൈയിലെ സേവനമേഖലാപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിപണി വിശകലന സ്ഥാപനമായ ഐഎച്ച്എസ് മാർക്കറ്റ് തയാറാക്കിയ ബിസിനസ് സൂചികയിൽ 34.2 പോയിന്‍റാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

50 പോയിന്‍റിനു മുകളിൽ ലഭിക്കുന്നത് വളർച്ചയെയും 50 താഴെയുള്ളത് തളർച്ചയെയും സൂചിപ്പിക്കുന്നുവെന്ന് ഐഎച്ച്എസ് അറിയിച്ചു.

ജൂണിലെ ഇൻഡെക്സ് 33.7 ആയിരുന്നു. കോവിഡ് വ്യാപനത്തേത്തുടർന്നുണ്ടായ സാന്പത്തിക പിരിമുറുക്കം മറികടക്കാൻ പല ബിസിനസ് സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിട്ടതും പൊതുവിലുള്ള ഡിമാൻഡ് കുറഞ്ഞതും സേവനമേഖലാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതയാണു വിലയിരുത്തൽ.