കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാൻഡ് ഇടിഞ്ഞെങ്കിലും 2020ന്റെ ആദ്യ പകുതിയില്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് 734 ടണ്‍ റിക്കാര്‍ഡ് നിക്ഷേപമാണുണ്ടായത്.
2020ന്റെ ആദ്യ പകുതിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 2019നെ അപേക്ഷിച്ച് ആറു ശതമാനം കുറഞ്ഞ് 2,076 ടണ്ണിലെത്തിയെന്നാണ് ആഗോള ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും നിരക്ക് കുറയ്ക്കലുകളും വിപുലമായ പണലഭ്യതാ നടപടികളും കൈക്കൊണ്ടതാണ് റിക്കാര്‍ഡ് നിക്ഷേപത്തിനു വഴിയൊരുക്കിയത്.
2020ന്റെ ആദ്യ പകുതിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 2019നെ അപേക്ഷിച്ച് ആറു ശതമാനം കുറഞ്ഞ് 2,076 ടണ്ണിലെത്തിയെന്നാണ് ആഗോള ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും നിരക്ക് കുറയ്ക്കലുകളും വിപുലമായ പണലഭ്യതാ നടപടികളും കൈക്കൊണ്ടതാണ് റിക്കാര്‍ഡ് നിക്ഷേപത്തിനു വഴിയൊരുക്കിയത്.