ന്യൂഡൽഹി: 2020 മാർച്ചിനു മുന്പ് രണ്ടോ മൂന്നോ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. 600 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.
ഭാരത് പെട്രോളിയം കോർപ് ലിമിറ്റഡ്, ചരക്കുനീക്ക സ്ഥാപനമായ കണ്ടെയ്നർ കോർപ് ഓഫ് ഇന്ത്യ, കടത്തിൽ മുങ്ങിക്കിടക്കുന്ന എയർ ഇന്ത്യ എന്നിവയെ നടപ്പു സാന്പത്തികവർഷംതന്നെ വിൽക്കാനാണ് തീരുമാനം.
നേരത്തെ പൊതുമേഖലാ സ്ഥാപനം മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിനു വിൽക്കുകയായിരുന്നു സർക്കാർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ രാജ്യത്തിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾക്ക് വിൽക്കാനാണ് പദ്ധതി. നേരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ് വാങ്ങിയിരുന്നു.
ഭാരത് പെട്രോളിയം കോർപ് ലിമിറ്റഡ്, ചരക്കുനീക്ക സ്ഥാപനമായ കണ്ടെയ്നർ കോർപ് ഓഫ് ഇന്ത്യ, കടത്തിൽ മുങ്ങിക്കിടക്കുന്ന എയർ ഇന്ത്യ എന്നിവയെ നടപ്പു സാന്പത്തികവർഷംതന്നെ വിൽക്കാനാണ് തീരുമാനം.
നേരത്തെ പൊതുമേഖലാ സ്ഥാപനം മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിനു വിൽക്കുകയായിരുന്നു സർക്കാർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ രാജ്യത്തിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾക്ക് വിൽക്കാനാണ് പദ്ധതി. നേരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ് വാങ്ങിയിരുന്നു.