+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മസാല ബോണ്ട്: ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മസാല ബോണ്ട് പുറത്തിറക്കിയതു ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പ
മസാല ബോണ്ട്: ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മസാല ബോണ്ട് പുറത്തിറക്കിയതു ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പിന്‍വലിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എം.ആര്‍. രഞ്ജിത്ത് കാര്‍ത്തികേയന്‍ നല്‍കിയ ഹര്‍ജിയാണു പിന്‍വലിച്ചത്. ഇന്നലെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നേരിട്ടല്ല നിക്ഷേപം സമാഹരിക്കുന്നതെന്നും കിഫ്ബി മുഖേനയാണ് ഇതു ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.

ഇത്തരം നിക്ഷേപങ്ങള്‍ക്കു സര്‍ക്കാരിന്‍റെ സഞ്ചിതനിധി ഈടായി നല്‍കിയെന്നു ഹര്‍ജിക്കാരനു പരാതിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തുടര്‍ന്നു ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ അനുമതി തേടുകയായിരുന്നു. ഇതനുവദിച്ച ഡിവിഷന്‍ ബെഞ്ച് മതിയായ വസ്തുതകളുമായി വീണ്ടും ഹര്‍ജി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനു സ്വാതന്ത്ര്യമുണ്ടാകുമെന്നും വ്യക്തമാക്കി.