+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാട്സാപ്പ് ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നിയമ നടപടി വരുന്നു

മുംബൈ: ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്സാപ്പിന്‍റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവർക്കെ
വാട്സാപ്പ് ദുരുപയോഗം  ചെയ്യുന്നവർക്കെതിരേ നിയമ നടപടി വരുന്നു
മുംബൈ: ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്സാപ്പിന്‍റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കന്പനി. വാട്സാപ്പിന്‍റെ എഫ്എക്യു പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. നിയന്ത്രണം മറികടന്ന് ഒരേസമയം ഒരുപാട്പേർക്ക് മെസേജ് അയയ്ക്കുക, വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് വാട്സാപ്പിന്‍റെ പുതിയ നീക്കം.

ഈ വർഷം ഡിസംബർ ഏഴു മുതലാണ് നയലംഘകർക്കെതിരേ നിയമ നടപടി സ്വീകരിക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്നും വാട്സാപ്പ് അറിയിച്ചു.

വ്യാജ വാർത്ത തടയാൻ ഒരേസമയം ഒരുപാടുപേർക്ക് മേസേജ് അയയ്ക്കുന്നതിന് നിയന്ത്രണം വാട്സാപ് കൊണ്ടുവന്നെങ്കിലും അതുമറികടന്ന് പല ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സന്ദേശങ്ങൾ നിരവധി ആളുകൾക്ക് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.