+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീൻസം ഇക്കോപ്ലാസ്റ്റർ വിപണിയിൽ

കൊച്ചി: സിമന്‍റ് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ നൂറു ശതമാനം പ്രകൃതിദത്തവും ചെലവു കുറഞ്ഞതും ഉയർന്ന ഗുണ
ഗ്രീൻസം ഇക്കോപ്ലാസ്റ്റർ വിപണിയിൽ
കൊച്ചി: സിമന്‍റ് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ നൂറു ശതമാനം പ്രകൃതിദത്തവും ചെലവു കുറഞ്ഞതും ഉയർന്ന ഗുണനിലവാരമുള്ളതുമായ ജിപ്സം ഉപയോഗിച്ചുള്ള പ്ലാസ്റ്ററിംഗ് (ചുമർ തേപ്പ് രീതി) ഉത്പന്നം കേരള വിപണിയിൽ അവതരിപ്പിച്ചു. ഗ്രീൻസം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ് ഗ്രീൻസം ഇക്കോപ്ലാസ്റ്റർ എന്ന പേരിൽ ജിപ്സം പൗഡർ വിപണിയിൽ അവതരിപ്പിച്ചത്.

വെള്ളം മാത്രം ചേർത്താൽ മതി എന്നതും ഏതു പ്രതലത്തിലും ഒറ്റ കോട്ടിംഗ് ഉപയോഗിച്ചാൽ മതി എന്നതും സിമന്‍റ്, മണൽ, വൈറ്റ് സിമന്‍റ്, പുട്ടി എന്നിവ ആവശ്യമില്ല. തേച്ചു കഴിഞ്ഞാൽ നനച്ചു കൊടുക്കേണ്ടതില്ല എന്നതും ഗ്രീൻസം ഇക്കോപ്ലാസ്റ്ററിന്‍റെ പ്രത്യേകതയാണെന്ന് ഗ്രീൻസം ഇന്ത്യ എംഡി വി.എം. ഉണ്ണികൃഷ്ണൻ പറഞ്ഞു.