ന്യൂഡൽഹി: രാജ്യത്തെ എട്ട് കാതൽമേഖലകളുടെ വളർച്ച കുറഞ്ഞു. ഡിസംബറിൽ 2.6 ശതമാനമാണ് വളർച്ച. ക്രൂഡ്, റിഫൈനറി, വളം മേഖലകളിലെ വളർച്ച താഴോട്ടുപോയി. വാണിജ്യം-വ്യവസായം, കൽക്കരി, പ്രകൃതിവാതകം എന്നീ മേഖലകൾ യഥാക്രമം 0.9 ശതമാനം, 4.2 ശതമാനം, 13.2 ശതമാനം വളർച്ച രേഖപ്പെടുത്തി.
അതേസമയം, 2018-19 സാന്പത്തികവർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ കാതൽ മേഖലകളുടെ ആകെ വളർച്ച 4.8 ശതമാനമാണ്. 2017-18 സാന്പത്തികവർഷത്തിലെ ഇതേ കാലയളവിൽ വളർച്ച 3.9 ശതമാനമായിരുന്നു.
അതേസമയം, 2018-19 സാന്പത്തികവർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ കാതൽ മേഖലകളുടെ ആകെ വളർച്ച 4.8 ശതമാനമാണ്. 2017-18 സാന്പത്തികവർഷത്തിലെ ഇതേ കാലയളവിൽ വളർച്ച 3.9 ശതമാനമായിരുന്നു.