ന്യൂഡൽഹി: ജൂലൈയിൽ ഇന്ത്യയുടെ ഇറക്കുമതി 14.32 ശതമാനം വർധിച്ച് 2,577 കോടി ഡോളറായി. എന്നാൽ, ഇറക്കുമതി 28.84 ശതമാനം വർധിച്ചതുകൊണ്ടു വിദേശ വ്യാപാരകമ്മി 1802 കോടി ഡോളറിലേക്കു വർധിച്ചു. സ്വർണ ഇറക്കുമതി 41 ശതമാനം കൂടി 296 കോടി ഡോളറായി.
പെട്രോളിയം ഉത്പന്നങ്ങൾ (30.08 ശതമാനം വർധന), രാസവസ്തുക്കൾ (19.89), സ്വർണാഭരണങ്ങളും രത്നങ്ങളും (24.62) എന്നിവയാണു ഗണ്യമായ വർധന കാണിച്ച കയറ്റുമതി വിഭവങ്ങൾ.
ജൂലൈയിലെ മൊത്തം ഇറക്കുമതി 28.81 ശതമാനം വർധിച്ച് 4379 കോടി ഡോളറിലെത്തി. പെട്രോളിയം ഇറക്കുമതി 57.4 ശതമാനവും ഇലക്ട്രോണിക് ഉത്പന്ന ഇറക്കുമതി 26.42 ശതമാനവും യന്ത്രഇറക്കുമതി 30.59 ശതമാനവും വർധിച്ചു.
പെട്രോളിയം ഉത്പന്നങ്ങൾ (30.08 ശതമാനം വർധന), രാസവസ്തുക്കൾ (19.89), സ്വർണാഭരണങ്ങളും രത്നങ്ങളും (24.62) എന്നിവയാണു ഗണ്യമായ വർധന കാണിച്ച കയറ്റുമതി വിഭവങ്ങൾ.
ജൂലൈയിലെ മൊത്തം ഇറക്കുമതി 28.81 ശതമാനം വർധിച്ച് 4379 കോടി ഡോളറിലെത്തി. പെട്രോളിയം ഇറക്കുമതി 57.4 ശതമാനവും ഇലക്ട്രോണിക് ഉത്പന്ന ഇറക്കുമതി 26.42 ശതമാനവും യന്ത്രഇറക്കുമതി 30.59 ശതമാനവും വർധിച്ചു.