കൊച്ചി:ആഭ്യന്തര തുറമുഖങ്ങൾ വികസിപ്പിച്ച് ചരക്ക് ഗതാഗതം വർധിപ്പിക്കുന്ന സാഗർമാല പദ്ധതിയുടെ ഭാഗമായി വിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പാക്ട് നിഗം ലിമിറ്റഡ് (റിനൽ) സ്റ്റീൽ പ്ലാന്റിൽനിന്ന് ചരക്കുമായി ആദ്യ കപ്പൽ കൊച്ചി തീരത്തെത്തി.
5,000 ടണ്‍ സ്റ്റീൽ ഉത്പന്നങ്ങളുമായാണ് എംവി ശബരിമല എന്ന കപ്പൽ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. ഈ മാസം എട്ടിനാണ് കപ്പൽ വിശാഖപട്ടണം തുറമുഖത്തുനിന്ന് പുറപ്പെട്ടത്. പ്രതിമാസം 10,000 ടണ്‍ സ്റ്റീൽ ഉത്പന്നങ്ങൾ കൊച്ചി തുറമുഖം വഴി കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്.
5,000 ടണ്‍ സ്റ്റീൽ ഉത്പന്നങ്ങളുമായാണ് എംവി ശബരിമല എന്ന കപ്പൽ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. ഈ മാസം എട്ടിനാണ് കപ്പൽ വിശാഖപട്ടണം തുറമുഖത്തുനിന്ന് പുറപ്പെട്ടത്. പ്രതിമാസം 10,000 ടണ്‍ സ്റ്റീൽ ഉത്പന്നങ്ങൾ കൊച്ചി തുറമുഖം വഴി കൈകാര്യം ചെയ്യുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്.