+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചരക്കുസേവന നികുതിയും കോന്പൗണ്ടിംഗും

നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്പരോക്ഷനികുതികളിൽ സെൻട്രൽ എക്സൈസിലും വാറ്റ് നിയമത്തിലും നികുതി കോന്പൗണ്ട
ചരക്കുസേവന നികുതിയും കോന്പൗണ്ടിംഗും
നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

പരോക്ഷനികുതികളിൽ സെൻട്രൽ എക്സൈസിലും വാറ്റ് നിയമത്തിലും നികുതി കോന്പൗണ്ട് ചെയ്യുന്നതിനും അടയ്ക്കുന്നതിനും വ്യവസ്ഥയുണ്ട്. ചരക്കുസേവന നികുതി(ജിഎസ്ടി)യിലും പ്രസ്തുത കോന്പൗണ്ടിംഗ് നിയമം പിന്തുടരുന്നുണ്ട്. ചരക്കുസേവന നികുതിയിൽ 75 ലക്ഷം രൂപയിൽ താഴെ ആകെ വിറ്റുവരവുള്ളതും രജിസ്ട്രേഷൻ എടുത്തിട്ടുള്ളതുമായ നികുതിദായകർക്ക് വ്യവസ്ഥകൾക്കു വിധേയമായി കോന്പൗണ്ട് ചെയ്ത് നികുതി അടയ്ക്കുന്നതിനു സൗകര്യമുണ്ട്. ചരക്കുസേവന നികുതി നിയമം വകുപ്പ് 10(1) ൽ ആണ് ഇതു സൂചിപ്പിച്ചിരിക്കുന്നത്.

കോന്പൗണ്ട് ചെയ്യുന്നതിനുള്ള നികുതിനിരക്കുകൾ താഴെപ്പറയുന്നു.

1) ഉത്പാദനം നടത്തുന്നവർ 2%
2) റസ്റ്ററന്‍റ് സർവീസ് 5%
3) മറ്റുള്ളവർ 1%
ഓരോ സംസ്ഥാനത്തെയും ടേണോവറാണ് നികുതി കോന്പൗണ്ട് ചെയ്യുന്പോൾ എടുക്കേണ്ടത്. എന്നാൽ, ആകെ ടേണോവർ എന്നു പറയുന്നത് ഒരേ പാനിന്‍റെ കീഴിൽ വരുന്ന എല്ലാ സപ്ലൈയും ചേർന്നതാണ്. നികുതി ഒഴിവാക്കപ്പെട്ടിട്ടുള്ള സപ്ലൈകളും എക്സ്പോർട്ട് ടേണോവറും അന്തർസംസ്ഥാന സപ്ലൈകളും എല്ലാം ഉൾപ്പെടെ ഒരു പാനിന്‍റെ കീഴിൽ ഇന്ത്യയിൽ നടത്തുന്ന മൊത്തം സപ്ലൈ ആണ് കോന്പൗണ്ടിംഗിനുവേണ്ടി ആകെ ടേണോവർ ആയി എടുക്കുന്നത്. ഇവിടെ നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ ടേണോവറും എടുക്കുന്നുണ്ട്. നികുതിക്കു വിധേയമായ ടേണോവർ മാത്രമല്ല കോന്പൗണ്ടിന്‍റെ പരിധി നിശ്ചയിക്കുന്നതിനുവേണ്ടി എടുക്കുന്നത്. ചരക്കുസേവന നികുതി കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർ നികുതി ഒഴിവ് നല്കപ്പെട്ടിട്ടുള്ള ടോണോവറിനും കോന്പൗണ്ട് റേറ്റിൽ നികുതി നല്കണം.

സേവനദാതാക്കൾക്ക് (റസ്റ്ററന്‍റ് സർവീസ് ഒഴികെ) കോന്പൗണ്ടിംഗിന് സാധിക്കില്ല. അതായത്, ഒരു റസ്റ്ററന്‍റിൽ റൂം സർവീസ് ഉണ്ടെങ്കിൽ അത് മറ്റു സേവനമായതിനാൽ കോന്പൗണ്ടിംഗ് സിസ്റ്റം സ്വീകരിക്കാൻ സാധിക്കില്ല.

കോന്പൗണ്ടിംഗ് സിസ്റ്റം സ്വീകരിച്ച നികുതിദായകർ നികുതിയില്ലാത്ത വസ്തുക്കളുടെ സപ്ലൈ നടത്താൻ പാടില്ല. കൂടാതെ, അവർക്ക് അന്തർസംസ്ഥാന വ്യാപാരങ്ങളും വിലക്കിയിട്ടുണ്ട്. പ്രസ്തുത ഡീലർമാർക്ക് ഇ-കൊമേഴ്സ് ഓപ്പറേറ്റേഴ്സ് വഴി വ്യാപാരം ചെയ്യാൻ പാടില്ല. കൂടാതെ, സെൻട്രൽ ഗവണ്‍മെന്‍റ് സമയാസമയങ്ങളിൽ ഇറക്കുന്ന വിജ്ഞാപനങ്ങൾ പ്രകാരമുള്ള വസ്തുക്കൾ ഉത്പാദിപ്പിക്കാനും സാധിക്കില്ല. സേവനങ്ങളുടെ ലിസ്റ്റിൽ റസ്റ്ററന്‍റ് മാത്രമേ കോന്പൗണ്ട് ചെയ്യാൻ സാധിക്കൂ.

ചരക്കുസേവന നികുതിനിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകർ കോന്പൗണ്ടിംഗ് സിസ്റ്റത്തിലേക്കു മാറുകയാണെങ്കിൽ അവർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ച സ്റ്റോക്കുകൾ കൈവശം വയ്ക്കാൻ പാടില്ല. കോന്പൗണ്ടിംഗ് സ്വീകരിക്കുന്നതിനു മുന്പു തന്നെ അവ സപ്ലൈ ചെയ്തു തീർക്കണം. അതുപോലെ തന്നെ ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കളും മാറുന്ന ദിവസം സ്റ്റോക്കിൽ ഉണ്ടാവരുത്. രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികളുടെ പക്കൽനിന്നു വസ്തുക്കൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവയ്ക്ക് റിവേഴ്സ് ചാർജ് മെക്കാനിസം മൂലം അവയുടെ മുഴുവൻ നികുതിയും അടയ്ക്കണം. കോന്പൗണ്ടിംഗ് വ്യവസ്ഥ സ്വീകരിച്ച വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല. അവർ നികുതി സ്വീകരിക്കാനും പാടില്ല. മേൽപ്പറഞ്ഞ കാരണങ്ങളാൽ കോന്പൗണ്ടിംഗ് സ്വീകരിക്കുന്ന സ്ഥാപനങ്ങൾ അതിന്‍റെ ചെലവുകളിലെ വ്യത്യാസം താരതമ്യം ചെയ്തതിനുശേഷം മാത്രം തീരുമാനിക്കുന്നതാണു നല്ലത്.

കോന്പൗണ്ടിംഗ് വ്യവസ്ഥ സ്വീകരിക്കുന്ന നികുതിദായകർ മാസംതോറുമുള്ള റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതില്ല. സാധാരണ നികുതിദായകർ പ്രതിമാസം മൂന്നു റിട്ടേണുകൾ സമർപ്പിക്കേണ്ട സമയത്ത് കോന്പൗണ്ടിംഗ് സ്വീകരിച്ചവർ മൂന്നു മാസത്തിൽ ഒരിക്കൽ മാത്രം റിട്ടേണുകൾ നല്കിയാൽ മതി. കോന്പൗണ്ടിംഗ് വ്യവസ്ഥ സ്വീകരിച്ചിട്ടുള്ളവരുടെ പക്കൽനിന്നും ചരക്കു വാങ്ങിയാൽ അവയ്ക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ സാധ്യമല്ല. കോന്പൗണ്ടിംഗ് സ്വീകരിച്ച വ്യാപാരികൾ ജിഎസ്ടി ആർ 4ൽ ആണ് ത്രൈമാസ റിട്ടേണുകൾ സമർപ്പിക്കേണ്ടത്. വാർഷിക റിട്ടേണുകൾ ജിഎസ്ടിആർ 9 എയിലും സമർപ്പിക്കണം.

കോന്പൗണ്ടിംഗ് സിസ്റ്റം സ്വീകരിച്ച നികുതിദായകർക്ക് കോന്പൗണ്ടിംഗ് നികുതികൾ ഇൻവോയ്സിൽ ചാർജ് ചെയ്ത് കസ്റ്റമേഴ്സിന്‍റെ പക്കൽനിന്നു സ്വീകരിക്കാൻ സാധിക്കില്ല. കൂടാതെ കോന്പൗണ്ടിംഗ് വ്യവസ്ഥ സ്വീകരിച്ചവർ പ്രസ്തുത സൗകര്യത്തിനുവേണ്ടി ഏതെങ്കിലും വിവരം തെറ്റായി സമർപ്പിച്ചാണ് നേടിയതെങ്കിൽ മുഴുവൻ ടേണോവറിനും നിലവിലുള്ള നികുതിനിരക്കിൽ നികുതിയും തുല്യമായ തുക പിഴയും നല്കണം.

കോന്പൗണ്ടിംഗ് സിസ്റ്റം സ്വീകരിച്ച നികുതിദായകർ സാധാരണ രജിസ്ട്രേഷനിലേക്കു മടങ്ങുകയാണെങ്കിൽ പ്രസ്തുത ദിവസം സൂക്ഷിച്ചിരിക്കുന്ന സ്റ്റോക്കിന്‍റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വ്യവസ്ഥകൾക്കു വിധേയമായി ലഭിക്കുന്നതാണ്. പ്രസ്തുത സ്റ്റോക്ക് ടാക്സ് അടച്ച് വാങ്ങിയതാണെന്നുള്ളതിന്‍റെ നിയമപരമായ തെളിവുകൾ ഹാജരാക്കേണ്ടിവരും. കൂടാതെ, 12 മാസത്തിൽ കൂടുതൽ പഴക്കം ചെന്നവയായിരിക്കരുത്.

സാധാരണ രജിസ്ട്രേഷന് ജിഎസ്ടി പീരിയഡിനു മുന്പ് അപേക്ഷ നല്കിയവർ കോന്പൗണ്ടിംഗ് സിസ്റ്റത്തിലേക്കു മാറുന്നതിന് ജിഎസ്ടി സിഎംപി 1ൽ 30 ദിവസത്തിനകം അപേക്ഷ നല്കണം. 60 ദിവസത്തിനകം സ്റ്റോക്കിന്‍റെയും രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികളുടെ പക്കൽനിന്നു ലഭിച്ച വസ്തുക്കളുടെയും വിവരങ്ങൾ ജിഎസ്ടിസിഎംപി 3 യിൽ ഫയൽ ചെയ്യണം.