മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടുന്ന പുതിയ വെല്ലുവിളികൾ ഓഹരികന്പോളത്തെയും ബാധിച്ചു. തലേന്ന് അമേരിക്കൻ ഓഹരികൾ താഴോട്ടായിരുന്നു. ഇന്നലെ ഇന്ത്യൻ ഓഹരികളും ഇടിഞ്ഞു. രൂപയും കുത്തനേ താണു.
സെൻസെക്സ് 223.98 പോയിന്റ് താണ് 30,434.79 ൽ ക്ലോസ് ചെയ്തു. 0.73 ശതമാനം താഴ്ചയാണിത്. സെൻസെക്സ് ആകട്ടെ 1.01 ശതമാനം (96.3 പോയിന്റ്) ഇടിഞ്ഞ് 9429.45 ൽ ക്ലോസ് ചെയ്തു.
ഡോണൾഡ് ട്രംപിന്റെ റഷ്യൻ ബന്ധം അന്വേഷിക്കാൻ എഫ്ബിഐയുടെ മുൻ തലവനെ കോടതി നിയോഗിച്ചതു കന്പോളത്തെ ഉലച്ചിട്ടുണ്ട്.
രൂപയ്ക്കും ദൗർബല്യമായി. ഡോളർ 69 പൈസ കയറി 64.84 രൂപയിലെത്തി. 2015 ഓഗസ്റ്റ് 24-നു ശേഷം ഒറ്റദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
സെൻസെക്സ് 223.98 പോയിന്റ് താണ് 30,434.79 ൽ ക്ലോസ് ചെയ്തു. 0.73 ശതമാനം താഴ്ചയാണിത്. സെൻസെക്സ് ആകട്ടെ 1.01 ശതമാനം (96.3 പോയിന്റ്) ഇടിഞ്ഞ് 9429.45 ൽ ക്ലോസ് ചെയ്തു.
ഡോണൾഡ് ട്രംപിന്റെ റഷ്യൻ ബന്ധം അന്വേഷിക്കാൻ എഫ്ബിഐയുടെ മുൻ തലവനെ കോടതി നിയോഗിച്ചതു കന്പോളത്തെ ഉലച്ചിട്ടുണ്ട്.
രൂപയ്ക്കും ദൗർബല്യമായി. ഡോളർ 69 പൈസ കയറി 64.84 രൂപയിലെത്തി. 2015 ഓഗസ്റ്റ് 24-നു ശേഷം ഒറ്റദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.