ന്യൂഡൽഹി: ഭക്ഷ്യോൽപ്പന്ന കന്പനിയായ ബ്രിട്ടാനിയയുടെ മൂന്നാം പാദ ലാഭം കഴിഞ്ഞ വർഷത്തേതിലും 4.6 ശതമാനം വർധിച്ചു ലാഭം 220.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഒക്ടോബർ-ഡിസംബർ കാലയളവിൽ 210.8 കോടി രൂപയുടെ ലാഭമാണ് ബ്രിട്ടാനിയ നേടിയത്.
2016-17 സാന്പത്തിക വർഷത്തിലെ മുൻ കാലയളവിനേക്കാളും വിറ്റുവരവാണ് കന്പനി ഒക്ടോബർ-ഡിസംബർ കാലയളവിൽ നേടിയത്. കഴിഞ്ഞ കാലയളവിൽ കന്പനിയുടെ വരവ് 2,338.1 കോടി രൂപയായിരുന്നു.
ചിെലവ് 2,072.9 കോടി രൂപയും. ദേശീയ രാജ്യാന്തര തലത്തിൽ കന്പനി ഏറെ വെല്ലുവിളി നേരിട്ട കാലയളവാണ് കടന്നുപോയതെന്നു ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടർ വരുൺ ബെറി പറഞ്ഞു.
2016-17 സാന്പത്തിക വർഷത്തിലെ മുൻ കാലയളവിനേക്കാളും വിറ്റുവരവാണ് കന്പനി ഒക്ടോബർ-ഡിസംബർ കാലയളവിൽ നേടിയത്. കഴിഞ്ഞ കാലയളവിൽ കന്പനിയുടെ വരവ് 2,338.1 കോടി രൂപയായിരുന്നു.
ചിെലവ് 2,072.9 കോടി രൂപയും. ദേശീയ രാജ്യാന്തര തലത്തിൽ കന്പനി ഏറെ വെല്ലുവിളി നേരിട്ട കാലയളവാണ് കടന്നുപോയതെന്നു ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടർ വരുൺ ബെറി പറഞ്ഞു.