ബംഗളൂരു: യന്ത്രവത്കരണം മൂലം ഇൻഫോസിസിൽ കഴിഞ്ഞ വർഷം ജോലിയിൽനിന്നു പിന്മാറ്റപ്പെട്ടവരുടെ എണ്ണം 8000 - 9000 വരെയാണെന്നു കമ്പനിയുടെ മാനവശേഷി വകുപ്പ് മേധാവി കൃഷ്ണമൂർത്തി ശങ്കർ പറഞ്ഞു.
എല്ലാ മൂന്നു മാസത്തിലും കമ്പനി 2000 പേരെ അവരുടെ സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
എല്ലാ മൂന്നു മാസത്തിലും കമ്പനി 2000 പേരെ അവരുടെ സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.