ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മെഗാ താരലേലത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ നിലവിലെ ചാന്പ്യന്മാരായ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ എം.എസ് ധോണി ടീമിന്റെ ആസ്ഥാനമായ ചെന്നൈയിൽ.
ലേലത്തിന് മുന്നോടിയായി സിഎസ്കെയുടെ മുന്നൊരുക്കങ്ങൾക്കായാണ് ധോണി എത്തിയിരിക്കുന്നത്. ഫെബ്രുവരി 12, 13 തീയതികളിലായാണ് മെഗാ താരലേലം.
ധോണി, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, മോയിൻ അലി എന്നിവരെയാണ് സിഎസ്കെ നിലനിർത്തിയത്. ജഡേജയെ 16 കോടി നൽകി നിലനിർത്തിയപ്പോൾ ധോണിക്ക് 12 കോടി മുടക്കി. മൊയീൻ അലിക്ക് എട്ടും ഋതുരാജിന് ആറ് കോടിയുമാണ് പ്രതിഫലം.
ലേലത്തിന് മുന്നോടിയായി സിഎസ്കെയുടെ മുന്നൊരുക്കങ്ങൾക്കായാണ് ധോണി എത്തിയിരിക്കുന്നത്. ഫെബ്രുവരി 12, 13 തീയതികളിലായാണ് മെഗാ താരലേലം.
ധോണി, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, മോയിൻ അലി എന്നിവരെയാണ് സിഎസ്കെ നിലനിർത്തിയത്. ജഡേജയെ 16 കോടി നൽകി നിലനിർത്തിയപ്പോൾ ധോണിക്ക് 12 കോടി മുടക്കി. മൊയീൻ അലിക്ക് എട്ടും ഋതുരാജിന് ആറ് കോടിയുമാണ് പ്രതിഫലം.