കൊച്ചി: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍നിന്നുള്ള എംജി, കേരള, കാലിക്കട്ട് സര്‍വകലാശാലകള്‍ ക്വാര്‍ട്ടറില്‍.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. മാര്‍ അത്തനേഷ്യസ് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എംജി സര്‍വകലാശാല എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് രാജസ്ഥാനിലെ യൂണിവേഴ്സിറ്റി ഓഫ് ജയ്പുരിനെ തേൽപിച്ചു. എംജിക്കുവേണ്ടി മുഹമ്മദ് റോഷന് ഹാട്രിക് നേടി.
കേരള യൂണിവേഴ്സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് സന്ത് ഗഡ്ജ് ബാബ അമരാവതി യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. കാലിക്കട്ട് യൂണിവേഴ്സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സിഡോ കന്‍ഹു മുര്‍മു യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. മാര്‍ അത്തനേഷ്യസ് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എംജി സര്‍വകലാശാല എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് രാജസ്ഥാനിലെ യൂണിവേഴ്സിറ്റി ഓഫ് ജയ്പുരിനെ തേൽപിച്ചു. എംജിക്കുവേണ്ടി മുഹമ്മദ് റോഷന് ഹാട്രിക് നേടി.
കേരള യൂണിവേഴ്സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് സന്ത് ഗഡ്ജ് ബാബ അമരാവതി യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. കാലിക്കട്ട് യൂണിവേഴ്സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സിഡോ കന്‍ഹു മുര്‍മു യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.