+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീണാലും വിജയം...

വീണിടത്ത് നിന്ന് വിജയത്തിലേക്ക് കുതിച്ചവരുടെ പട്ടികയിൽ ഇനി നെതർലൻഡ്സ് അത്‌ലറ്റ് സിഫാൻ ഹസന്‍റെ പേരും. ടോക്കിയോ ഒളിന്പിക്സ് വനിതകളുടെ 1500 മീറ്റർ ഹീറ്റ്സ്
വീണാലും വിജയം...
വീണിടത്ത് നിന്ന് വിജയത്തിലേക്ക് കുതിച്ചവരുടെ പട്ടികയിൽ ഇനി നെതർലൻഡ്സ് അത്‌ലറ്റ് സിഫാൻ ഹസന്‍റെ പേരും. ടോക്കിയോ ഒളിന്പിക്സ് വനിതകളുടെ 1500 മീറ്റർ ഹീറ്റ്സ് മത്സരിക്കുന്നതിനിടയിൽ ട്രാക്കിൽ വീണ സിഫാൻ അവിടെ നിന്ന് എഴുന്നേറ്റ് കുതിച്ചത് ഒന്നാം സ്ഥാനത്തേക്ക്. അവസാന ലാപ്പ് ഫിനിഷ് ചെയ്യാൻ 380 മീറ്റർ കൂടി വേണ്ടപ്പോഴാണ് വീഴ്ച.

സിഫാൻ വീണപ്പോൾ എതിരാളികൾ 25 മീറ്റർ മുന്നിലെത്തിയിരുന്നു. സിഫാനിക്ക് മുന്നിലുള്ള കെനിയയുടെ എഡിന ജെബിറ്റോക് ആണ് ആദ്യം ട്രാക്കിൽ വീണത്. എഡിനയുടെ ശരീരത്തിൽ തട്ടി സിഫാനയും താഴെ വീണു. 4:05.17 സമയത്തിലാണ് ഡച്ച് താരം പൂർത്തിയാക്കിയത്. നാളെയാണ് സെമി പോരാട്ടം. വെള്ളിയാഴ്ച ഫൈനൽ നടക്കും.

ഇന്നലെ രാത്രി നടന്ന 5000 മീറ്റർ ഓട്ടത്തിൽ സിഫാൻ സ്വർണം നേടി. 14: 36.76 സെക്കൻഡിലാണ് ഡച്ച് താരം ഫിനിഷിംഗ് ലൈൻ കടന്നത്.

ബൈൽസ് റിട്ടേൺസ്

അമേരിക്കയുടെ ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബൈൽസ് വീണ്ടും കളത്തിലിറങ്ങുന്നു. ഇന്നു നടക്കുന്ന ബാലൻസ് ബീം ഫൈനലിൽ താരം പങ്കെടുക്കുമെന്ന് യുഎസ്എ ജിംനാസ്റ്റ്കിസ് വ്യക്തമാക്കി. ടോക്കിയോ വനിതകളുടെ ജിംനാസ്റ്റിക്സിലെ അവസാന ഇനമാണിത്. അഞ്ച് സ്വർണ മെഡലുകൾ പ്രതീക്ഷിച്ചാണ് ബൈൽസ് ടോക്കിയോയിലെത്തിയത്. അഞ്ച് വ്യക്തിഗത ഇനങ്ങളിലും ഒരു ടീം ഇനത്തിലും ഫൈനലിലെത്തുകയും ചെയ്തു. എന്നാൽ വിഷാദ രോഗം താരത്തെ തളർത്തി.