+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജലജ് എറിഞ്ഞിട്ടു; ഡൽഹി ഫോളോഓണിൽ

തിരുവനന്തപുരം: കേരളത്തിന്‍റെ കൂറ്റൻ സ്കോർ പിന്തുടരാനെത്തിയ ഡൽഹിയെ ജലജ് സക്സേനയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് പട എറിഞ്ഞിട്ടു
ജലജ് എറിഞ്ഞിട്ടു; ഡൽഹി ഫോളോഓണിൽ
തിരുവനന്തപുരം: കേരളത്തിന്‍റെ കൂറ്റൻ സ്കോർ പിന്തുടരാനെത്തിയ ഡൽഹിയെ ജലജ് സക്സേനയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് പട എറിഞ്ഞിട്ടു. അതോടെ ഡൽഹി കേരളത്തിനു മുന്നിൽ ഫോളോഓണ്‍ വഴങ്ങി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഡൽഹി മൂന്നാം ദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് എന്ന നിലയിലാണ്. ഡൽഹിയുടെ ആദ്യ ഇന്നിംഗ്സിൽ 142 റണ്‍സിൽ അവസാനിച്ചിരുന്നു. കേരളത്തിന് 383 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയതോടെ കേരളത്തിന് കൂടുതൽ പോയിന്‍റ് ലഭിക്കും.

സക്സേന സക്സസ്

കേരളത്തിന്‍റെ അതിഥി താരം ജലജ് സക്സേനയുടെ പന്തിനു മുന്നിൽ ഡൽഹിയുടെ മുൻനിര ബാറ്റ്സ്മാൻമാർക്കുപോലും പിടിച്ചു നില്ക്കാൻ സാധിച്ചില്ല. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 26 റണ്‍സ് എന്ന നിലയിലാണ് ഇന്നലെ ഡൽഹി ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. സ്കോർ 53ൽ നില്ക്കെ മൂന്നാം വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ധ്രുവ് ഷോറി ജലജ് സക്സേനയുടെ പന്തിൽ റോബിൻ ഉത്തപ്പയ്ക്കു ക്യാച്ച് നല്കി മടങ്ങി. തുടർന്ന് സിജോമോൻകൂടി സക്സേനയ്ക്കൊപ്പം ഡൽഹിക്കുമേൽ മികച്ച ബൗളിംഗ് കാഴ്ച്ചവച്ചതോടെ ഡൽഹി റണ്‍സ് എടുക്കാൻ ഏറെ ബുദ്ധിമുട്ടി. 101 റണ്‍സ് എടുക്കുന്നതിനിടെ സന്ദർശകരുടെ ഏഴു മുൻനിര താരങ്ങൾ പവലിയനിലെത്തി.

വാലറ്റത്തിനും കാര്യമായി പ്രതിരോധിക്കാൻ കഴിയാതെ വന്നതോടെ ഡൽഹിയുടെ ഒന്നാം ഇന്നിംഗ്സ് 142 റണ്‍സിന് അവസാനിച്ചു. നതീഷ് റാണ(25), നവ്ദീപ് സൈനി(25) എന്നിവരാണ് ടോപ് സ്കോറർമാർ. കേരളത്തിനുവേണ്ടി 24 ഓവറിൽ 64 റണ്‍സ് വിട്ടുകൊടുത്ത് ജലജ് സകസേന ആറു വിക്കറ്റ് സ്വന്തമാക്കി. അഞ്ച് ഓവറിൽ ഏഴു റണ്‍സ് വിട്ടുകൊടുത്ത് സിജോമോൻ രണ്ടു വിക്കറ്റും നേടി.

ഫോളോഓണിനായെത്തിയ ഡൽഹി കരുതലോടെയാണ് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചലിപ്പിച്ചത്. 87 റണ്‍സ് എടുത്ത ഓപ്പണർ അഞ്ജു റാവത്തിന്‍റെ വിക്കറ്റ് മാത്രമാണ് നഷ്ടമായിട്ടുള്ളത്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കണമെങ്കിൽ ഇനിയും 241 റണ്‍സ് എടുക്കേണ്ടതുണ്ട്.


തോമസ് വർഗീസ്