+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പന്തിന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടു: ലക്ഷ്മണ്‍

ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്‍റ് നൽകുന്ന വിശ്വാസത്തിനും അവസരത്തിനും നീതിപുലർത്താനായില്ലെങ്കിൽ ഋഷഭ് പന്തിന് ടീമിലെ സ്ഥാനം
പന്തിന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടു: ലക്ഷ്മണ്‍
ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്‍റ് നൽകുന്ന വിശ്വാസത്തിനും അവസരത്തിനും നീതിപുലർത്താനായില്ലെങ്കിൽ ഋഷഭ് പന്തിന് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് മുൻ താരം വി.വി.എസ്. ലക്ഷ്മണ്‍. പന്തിന് അനുവദിച്ച സമയം തീർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഫോമിലേക്കെത്താനായില്ലെങ്കിൽ പന്തിന്‍റെ സ്ഥാനത്ത് സഞ്ജു എത്തുമെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേർത്തു.

സഞ്ജു സാംസന്‍റെ രൂപത്തിൽ ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പറെ ലഭിച്ചിരിക്കുന്നുവെന്ന ശക്തമായ സന്ദേശമാണ് ടീം മാനേജുമെന്‍റ് പന്തിന് നല്കിയിരിക്കുന്നത്. പന്തിന് ഇതിനോടകം ധാരാളം അവസരം നൽകിക്കഴിഞ്ഞു, അത് തുടരുമെന്നും എനിക്കുറപ്പുണ്ട്. ടീം മാനേജ്മെന്‍റും സെലക്ഷൻ കമ്മിറ്റിയും നൽകുന്ന വിശ്വാസത്തോട് നീതിപുലർത്തേണ്ടത് കളിക്കാരന്‍റെ കർത്തവ്യമാണ്. പന്തിന് അതിനു സാധിച്ചിട്ടില്ല. പക്ഷേ പന്ത് ഒരു എക്സ് ഫാക്ടറാണ്. മത്സരത്തിന്‍റെ ഗതിമാറ്റാൻ സാധിക്കുന്ന ഒരു താരമാണെന്നതിൽ സംശയമില്ല- ലക്ഷ്മണ്‍ പറഞ്ഞു.