+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിപ കര്‍മാകറിനു സ്വര്‍ണം

മെര്‍സിന്‍ (തുര്‍ക്കി): പരിക്കിനെത്തുടര്‍ന്നു രണ്ടു വര്‍ഷം ജിംനാസ്റ്റിക്‌സില്‍നിന്നു വിട്ടുനിന്ന ദിപ കര്‍മാകര്‍ സ്വര്‍ണമെഡലോടെ തിരിച്ചുവന്നു. തുര്‍ക്കിയിലെ മെര്‍സ
ദിപ കര്‍മാകറിനു സ്വര്‍ണം
മെര്‍സിന്‍ (തുര്‍ക്കി): പരിക്കിനെത്തുടര്‍ന്നു രണ്ടു വര്‍ഷം ജിംനാസ്റ്റിക്‌സില്‍നിന്നു വിട്ടുനിന്ന ദിപ കര്‍മാകര്‍ സ്വര്‍ണമെഡലോടെ തിരിച്ചുവന്നു. തുര്‍ക്കിയിലെ മെര്‍സിനില്‍ നടക്കുന്ന എഫ്‌ഐജി ആര്‍ട്ടിസ്റ്റിക് വേള്‍ഡ് ചലഞ്ചിലാണ് കര്‍മാകര്‍ സ്വര്‍ണം നേടിയത്. വേള്‍ഡ് ചലഞ്ചില്‍ ദിപയുടെ ആദ്യ മെഡലാണിത്.