ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരായ കേസുകളില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഷമിയുടെ ഫോണ്‍ പോലീസ് കണ്ടുകെട്ടി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ഷമിയുടെ മുഴുവന്‍ യാത്രാരേഖകളും ആവശ്യപ്പെട്ട് പോലീസ് ബിസിസിഐക്ക് കത്തയച്ചിട്ടുണ്ട്.
ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് ഷമിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഷമിയുടെ കുടുംബാംഗങ്ങള്‍ ഹസിന് ജഹാന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു. മകൾ ചോക്ലേറ്റുകൾക്കൊപ്പമിരിക്കുന്ന ചിത്രം ഷമി ഇന്നലെ ട്വിറ്ററിൽ പങ്കുവച്ചു.
ഇതിനിടെ, വിവാദത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഹസിൻ തട്ടിക്കയറി.
ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് ഷമിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഷമിയുടെ കുടുംബാംഗങ്ങള്‍ ഹസിന് ജഹാന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു. മകൾ ചോക്ലേറ്റുകൾക്കൊപ്പമിരിക്കുന്ന ചിത്രം ഷമി ഇന്നലെ ട്വിറ്ററിൽ പങ്കുവച്ചു.
ഇതിനിടെ, വിവാദത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഹസിൻ തട്ടിക്കയറി.