മുംബൈ: ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പരാഗ്വെയ്ക്കു ജയം. പരാഗ്വെ 4-2ന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. അലന് റോഡ്രിഗസിലൂടെ തുടക്കത്തിലേ മുന്നിലെത്തിയ പരാഗ്വെയുടെ വല സ്വന്തം താരം അലക്സിസ് ഡ്യൂറേറ്റ് രണ്ടു തവണ കുലുക്കി. 20, 34 മിനിറ്റുകളിലായിരുന്നു സെല്‍ഫ് ഗോളുകൾ.
ഈ ടൂർണമെന്റിൽ ആദ്യമായാണ് രണ്ടു സെൽഫ് ഗോളുകൾ ഒരു ടീമംഗം തന്നെ വഴങ്ങുന്നത്. ഈ ഗോളില്‍ ആദ്യ പകുതിയില്‍ അപ്രതീക്ഷിതമായി ന്യൂസിലന്‍ഡ് മുന്നിലെത്തി. എന്നാല്‍ ന്യൂസിലന്‍ഡ് വലയില്‍ രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റിനിടെ വീണ രണ്ടു ഗോള്‍ പരാഗ്വെയ്ക്കു ലീഡ് നല്കി. അനിബാല്‍ വെഗയായിരുന്നു (75, 78) ഈ രണ്ടു ഗോളുകള്‍ക്കും ഉടമ. അവസാനം 90+1 മിനിറ്റില്‍ ബ്ലാസ് അര്മോവ പരാഗ്വെയുടെ ജയം ഉറപ്പിച്ചു.
ഈ ടൂർണമെന്റിൽ ആദ്യമായാണ് രണ്ടു സെൽഫ് ഗോളുകൾ ഒരു ടീമംഗം തന്നെ വഴങ്ങുന്നത്. ഈ ഗോളില്‍ ആദ്യ പകുതിയില്‍ അപ്രതീക്ഷിതമായി ന്യൂസിലന്‍ഡ് മുന്നിലെത്തി. എന്നാല്‍ ന്യൂസിലന്‍ഡ് വലയില്‍ രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റിനിടെ വീണ രണ്ടു ഗോള്‍ പരാഗ്വെയ്ക്കു ലീഡ് നല്കി. അനിബാല്‍ വെഗയായിരുന്നു (75, 78) ഈ രണ്ടു ഗോളുകള്‍ക്കും ഉടമ. അവസാനം 90+1 മിനിറ്റില്‍ ബ്ലാസ് അര്മോവ പരാഗ്വെയുടെ ജയം ഉറപ്പിച്ചു.