ലണ്ടന്‍: വിക്കറ്റ് വേട്ടയില്‍ 500 എന്ന മാന്ത്രിക സംഖ്യ കടന്നിട്ടും ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്ഡേഴ്സണ് കലി അടങ്ങിയില്ല്ല. രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് പിഴുത ആന്ഡേഴ്സണ് വെസ്റ്റ് ഇന്‍ഡീസിനെ 177 റണ്‍സില്‍ ചുരുട്ടിക്കെട്ടി. 107 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഒന്‍പതു വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. മൂന്ന് മത്സരങ്ങളുടെ പരന്പര ഇംഗ്ലണ്ട് 2-1ന് വിജയിച്ചു.
71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായാണ് വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയത്. 62 റണ്‍സ് നേടിയ ഷായ് ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ്പ് സ്കോറര്‍. കിറോണ്‍ പവല്‍ 45 റണ്‍സും ക്യാപ്റ്റന്‍ ജയിസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി പുറത്തായി. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും തിളങ്ങാനായില്ല. ആറ് വിന്‍ഡീസ് ബാറ്റ്സ്മാന്മാര്ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ഏഴ് വിക്കറ്റുമായി തിളങ്ങിയ ആന്ഡേഴ്സണ് രണ്ടു വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് മികച്ച പിന്തുണയും നല്കി.
രണ്ടാം ഇന്നിംഗ്സിൽ 17 റൺസെടുത്ത കുക്കി നെ മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ജയം കൈപ്പിടി യിലാക്കി. മാർക്ക് സ്റ്റോൾമാ ൻ(40), ടോം വെസ്ലി (44) എന്നിവർ പുറത്താ കാതെ നിന്നു. ബെൻ സ്റ്റോക്സ് മാൻ ഓഫ് ദ മാച്ചും ആൻഡേഴ്സ ണാണും ഷായി ഹോപ്സും മാൻ ഓഫ് ദ സീരീസുമാ യി.
71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായാണ് വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയത്. 62 റണ്‍സ് നേടിയ ഷായ് ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ്പ് സ്കോറര്‍. കിറോണ്‍ പവല്‍ 45 റണ്‍സും ക്യാപ്റ്റന്‍ ജയിസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി പുറത്തായി. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും തിളങ്ങാനായില്ല. ആറ് വിന്‍ഡീസ് ബാറ്റ്സ്മാന്മാര്ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ഏഴ് വിക്കറ്റുമായി തിളങ്ങിയ ആന്ഡേഴ്സണ് രണ്ടു വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് മികച്ച പിന്തുണയും നല്കി.
രണ്ടാം ഇന്നിംഗ്സിൽ 17 റൺസെടുത്ത കുക്കി നെ മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ജയം കൈപ്പിടി യിലാക്കി. മാർക്ക് സ്റ്റോൾമാ ൻ(40), ടോം വെസ്ലി (44) എന്നിവർ പുറത്താ കാതെ നിന്നു. ബെൻ സ്റ്റോക്സ് മാൻ ഓഫ് ദ മാച്ചും ആൻഡേഴ്സ ണാണും ഷായി ഹോപ്സും മാൻ ഓഫ് ദ സീരീസുമാ യി.