കോട്ടയം: ചിത്രയ്ക്കു പിന്തുണയുമായി പി.ടി. ഉഷ. ഹൈക്കോടതി വിധിയിൽ താൻ സന്തഷ്ടയാണെന്നും ചിത്രയെ ലോകചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ തന്നാലാകുന്നതു ചെയ്യുമെന്നും പി.ടി. ഉഷ. ചിത്രയെ ഒഴിവാക്കിയതിൽ പി.ടി. ഉഷയ്ക്കും പങ്കുണ്ടെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ ആരോപിച്ചിരുന്നു.
ഉഷയുടെ പ്രസ്താവനയുടെ പൂർണരൂപം-
ഐഎഎഎഫ് അംഗമായ എഎഫ്ഐ പ്രസിഡന്റ് അഡില്സു മരിവാലയും ഐഎഎഎഫ് ടെക്നിക്കല്‍ കമ്മിറ്റി അംഗമായ എഎഫഐ സെക്രട്ടറി സി.കെ.വല്‍സനും ഐഎഎഎഫ് പ്രസിഡന്റും ഇന്ത്യയുമായി അടുത്ത ബന്ധമുള്ള സെബാസ്റ്റ്യന്‍ കോയുമായി നേരില്‍ സംസാരിക്കുകയും കാര്യങ്ങള്‍ ബോദ്ധ്യപെടുത്തുകയും ചെയ്താല്‍ ചിത്രയ്ക്ക് ഈ ലോക മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു .ചിത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കേരള ഹൈക്കോടതിയുടെ വിധിയില്‍ ,അതിയായ സന്തോഷമുണ്ട്.വളര്‍ന്നു വരുന്നതാരമെന്ന നിലയിലെങ്കിലും ചിത്രയെ ലോക മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന്, കേന്ദ്ര ഗവണ്മെന്റ് നിരീക്ഷകയായി പങ്കെടുത്തു കൊണ്ട് ഞാന്‍ ആ വ ശ്യപ്പെട്ടത്, സെലക്ഷന് കമ്മറ്റി അംഗീകരിച്ചിരുന്നെങ്കില്‍ ചിത്രക്ക് ഇത്ര വിഷമം നേരിടേണ്ടി വരില്ലായിരുന്നു. അത് ലറ്റിക്ക് അസോസിയേഷന് ഭാരവാ ഹികള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുമെന്ന് ആശിക്കുന്നു. ചിത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. -പി.ടി. ഉഷ
ഉഷയുടെ പ്രസ്താവനയുടെ പൂർണരൂപം-
ഐഎഎഎഫ് അംഗമായ എഎഫ്ഐ പ്രസിഡന്റ് അഡില്സു മരിവാലയും ഐഎഎഎഫ് ടെക്നിക്കല്‍ കമ്മിറ്റി അംഗമായ എഎഫഐ സെക്രട്ടറി സി.കെ.വല്‍സനും ഐഎഎഎഫ് പ്രസിഡന്റും ഇന്ത്യയുമായി അടുത്ത ബന്ധമുള്ള സെബാസ്റ്റ്യന്‍ കോയുമായി നേരില്‍ സംസാരിക്കുകയും കാര്യങ്ങള്‍ ബോദ്ധ്യപെടുത്തുകയും ചെയ്താല്‍ ചിത്രയ്ക്ക് ഈ ലോക മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു .ചിത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കേരള ഹൈക്കോടതിയുടെ വിധിയില്‍ ,അതിയായ സന്തോഷമുണ്ട്.വളര്‍ന്നു വരുന്നതാരമെന്ന നിലയിലെങ്കിലും ചിത്രയെ ലോക മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന്, കേന്ദ്ര ഗവണ്മെന്റ് നിരീക്ഷകയായി പങ്കെടുത്തു കൊണ്ട് ഞാന്‍ ആ വ ശ്യപ്പെട്ടത്, സെലക്ഷന് കമ്മറ്റി അംഗീകരിച്ചിരുന്നെങ്കില്‍ ചിത്രക്ക് ഇത്ര വിഷമം നേരിടേണ്ടി വരില്ലായിരുന്നു. അത് ലറ്റിക്ക് അസോസിയേഷന് ഭാരവാ ഹികള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുമെന്ന് ആശിക്കുന്നു. ചിത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. -പി.ടി. ഉഷ