ദുബായ്: ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ ബംഗ്ലാദേശിനു മുന്നേറ്റം്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഐസിസി പുറത്തിറക്കിയ റാങ്കിംഗില്‍ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.
ന്യൂസിലന്‍ഡും അയര്‍ലൻഡും അടങ്ങിയ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ കിരീട നേട്ടമാണ് ബംഗ്ലാദേശിനെ തുണച്ചത്. 93 പോയന്റാണ് ബംഗ്ലാദേശിനുളളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശ് പുലര്‍ത്തുന്ന മികച്ച പ്രകടനമാണ് റാങ്കിംഗ് പട്ടികയില്‍ മുന്നേറാന്‍ അവര്‍ക്ക് സാധിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കായുളള സന്നാഹ മത്സരത്തിലും ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ തോല്പിച്ചിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 2701 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.
ലോകകപ്പ് വിജയികളായ ശ്രീലങ്ക (93) പാക്കിസ്ഥാന് (88), വെസ്റ്റ് ഇന്‍ഡീസ് (79) എന്നീടീമുകള്‍ റാങ്കിംഗ് ലിസ്റ്റില്‍ ബംഗ്ലാദേശിന് പിറകിലാണ്. അഫ്ഗാനിസ്ഥാന് (52), സിംബാബ് വെ (46), അയര്‍ലന്‍ഡ് (41) എന്നീ ടീമുകളാണ് അവസാന മൂന്ന് സ്ഥാനങ്ങള്‍ പങ്കിടുന്നത്.
122 പോയിന്റുള്ള ദക്ഷിണാഫ്രിക്കയ്ക്കാണ് ഒന്നാം സ്ഥാനം. ഓസ്ട്രേലിയ (118) രണ്ടാമതും ഇന്ത്യ (117) മൂന്നാമതുമാണ്. ന്യൂസിലന്‍ഡ് (114) ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളാണ് നാലും അഞ്ചും സ്ഥാനത്തുളളത്.
ന്യൂസിലന്‍ഡും അയര്‍ലൻഡും അടങ്ങിയ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ കിരീട നേട്ടമാണ് ബംഗ്ലാദേശിനെ തുണച്ചത്. 93 പോയന്റാണ് ബംഗ്ലാദേശിനുളളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശ് പുലര്‍ത്തുന്ന മികച്ച പ്രകടനമാണ് റാങ്കിംഗ് പട്ടികയില്‍ മുന്നേറാന്‍ അവര്‍ക്ക് സാധിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കായുളള സന്നാഹ മത്സരത്തിലും ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ തോല്പിച്ചിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 2701 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.
ലോകകപ്പ് വിജയികളായ ശ്രീലങ്ക (93) പാക്കിസ്ഥാന് (88), വെസ്റ്റ് ഇന്‍ഡീസ് (79) എന്നീടീമുകള്‍ റാങ്കിംഗ് ലിസ്റ്റില്‍ ബംഗ്ലാദേശിന് പിറകിലാണ്. അഫ്ഗാനിസ്ഥാന് (52), സിംബാബ് വെ (46), അയര്‍ലന്‍ഡ് (41) എന്നീ ടീമുകളാണ് അവസാന മൂന്ന് സ്ഥാനങ്ങള്‍ പങ്കിടുന്നത്.
122 പോയിന്റുള്ള ദക്ഷിണാഫ്രിക്കയ്ക്കാണ് ഒന്നാം സ്ഥാനം. ഓസ്ട്രേലിയ (118) രണ്ടാമതും ഇന്ത്യ (117) മൂന്നാമതുമാണ്. ന്യൂസിലന്‍ഡ് (114) ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളാണ് നാലും അഞ്ചും സ്ഥാനത്തുളളത്.