ജില്ലയിൽ അഞ്ച് പേർക്ക് കൂടി പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു .ഇതോടെ ജില്ലയിയില്‍ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 11 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സാമ്പിളുകള്‍ കോട്ടയം ജില്ലാ ആശുപത്രിയിലാണ് ശേഖരിച്ചത്.
കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
രോഗവ്യാപനത്തെത്തുടർന്ന് കോട്ടയം ജില്ലയിലെ മണര്‍കാട് പുതിയ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരം
1. വടയാര്‍ സ്വദേശി(53): വിദേശത്തു നിന്ന് എത്തിയ ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. പനിയെത്തുടര്‍ന്ന് ചികിത്സ തേടി.
2. ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവര്ത്തകന്(32): ചുമയെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.
3. ചാന്നാനിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി(25): രണ്ടാഴ്ചയായി ചുമ തുടരുന്ന സാഹചര്യത്തില്‍ ചികിത്സ തേടി.
4. തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി(33): ചുമയയെത്തുടര്ന്ന് ചികിത്സ തേടി.
5. വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്നാട് സ്വദേശി(56): മാര്‍ച്ച് 20ന് നാഗര്‍കോവിലില്‍ പോയി 22ന് മടങ്ങിയെത്തി. പനിയെത്തുടര്‍ന്ന് ചികിത്സ തേടി.
കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
രോഗവ്യാപനത്തെത്തുടർന്ന് കോട്ടയം ജില്ലയിലെ മണര്‍കാട് പുതിയ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരം
1. വടയാര്‍ സ്വദേശി(53): വിദേശത്തു നിന്ന് എത്തിയ ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. പനിയെത്തുടര്‍ന്ന് ചികിത്സ തേടി.
2. ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവര്ത്തകന്(32): ചുമയെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.
3. ചാന്നാനിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി(25): രണ്ടാഴ്ചയായി ചുമ തുടരുന്ന സാഹചര്യത്തില്‍ ചികിത്സ തേടി.
4. തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി(33): ചുമയയെത്തുടര്ന്ന് ചികിത്സ തേടി.
5. വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്നാട് സ്വദേശി(56): മാര്‍ച്ച് 20ന് നാഗര്‍കോവിലില്‍ പോയി 22ന് മടങ്ങിയെത്തി. പനിയെത്തുടര്‍ന്ന് ചികിത്സ തേടി.