അമേരിക്കയിൽ 5.1 മില്യണ്‍ ആളുകൾക്ക് കോവിഡ് പരിശോധന നടത്തിയെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. കോവിഡ് പരിശോധനയ്ക്ക് ഇപ്പോൾ രാജ്യം ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം മുൻപത്തെ കണക്ക് നോക്കിയാൽ രാജ്യത്ത് 80,000 പേർക്കാണ് കോവിഡ് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 5.1 ബില്യണ്‍ ആളുകൾക്ക് പരിശോധന നടത്തിക്കഴിഞ്ഞു- പെൻസ് പറഞ്ഞു.
കോവിഡ് പരിശോധനയുടെ എണ്ണം വർധിച്ചുവെന്നും രോഗികകളുടൈ എണ്ണത്തിൽ കുറവ് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മാസം മുൻപത്തെ കണക്ക് നോക്കിയാൽ രാജ്യത്ത് 80,000 പേർക്കാണ് കോവിഡ് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 5.1 ബില്യണ്‍ ആളുകൾക്ക് പരിശോധന നടത്തിക്കഴിഞ്ഞു- പെൻസ് പറഞ്ഞു.
കോവിഡ് പരിശോധനയുടെ എണ്ണം വർധിച്ചുവെന്നും രോഗികകളുടൈ എണ്ണത്തിൽ കുറവ് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.