+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീട്ടിയ ലോക്ക് ഡൗണ്‍: മാർഗനിർദേശങ്ങൾ

അനുമതിയുള്ളവ• എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സേവനങ്ങളും• ബാങ്കുകൾ, എടിഎമ്മുകൾ• അച്ചടിദൃശ്യ മാധ്യമങ്ങൾ• കൃഷി, കാർഷിക അനുബന്ധ മേഖല•
നീട്ടിയ ലോക്ക് ഡൗണ്‍: മാർഗനിർദേശങ്ങൾ
അനുമതിയുള്ളവ

• എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സേവനങ്ങളും

• ബാങ്കുകൾ, എടിഎമ്മുകൾ

• അച്ചടി-ദൃശ്യ മാധ്യമങ്ങൾ

• കൃഷി, കാർഷിക അനുബന്ധ മേഖല

• ഗ്രാമീണ വ്യവസായ മേഖല

• ഇ-കൊമേഴ്സ്

• ഡിടിഎച്ച്-കേബിൾ സർവീസ്

• സർക്കാർ ഡേറ്റ-കോൾ സെന്‍ററുകൾ

• തൊഴിലുറപ്പ് ജോലികൾ

• പോസ്റ്റൽ, കൊറിയർ സേവനങ്ങൾ

• ചരക്ക് നീക്കം

• പലവ്യഞ്ജന കടകൾ

• ഇലക്‌ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ സ്വയം തൊഴിലുകൾ

• ഓഫീസുകൾക്കും റെസിഡൻഷ്യൽ കോംപ്ലക്സുകൾക്കും സ്വകാര്യ സെക്യൂരിറ്റി സർവീസ്

അനുമതിയില്ലാത്തത് (മേയ് മൂന്നു വരെ)

• രാജ്യവ്യാപകമായി റോഡ്, റെയിൽ, വ്യോമ, മെട്രോ റെയിൽ ഗതാഗതത്തിനു വിലക്ക്.

• എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം.

• സിനിമാ ശാലകൾക്കും ഷോപ്പിംഗ് കോംപ്ലസുകൾക്കും വിലക്ക്.

• മതപരമായ ചടങ്ങുകൾക്കും ആരാധനാലയങ്ങൾ തുറക്കുന്നതിനും വിലക്ക്.

• രാഷ്‌ട്രീയ- സാമൂഹിക- സാംസ്കാരിക കൂടിച്ചേരലുകൾക്ക് വിലക്ക്

• കോവിഡ് വ്യാപന മേഖലകളിൽ അവശ്യ സേവനങ്ങൾക്കൊഴികെ മറ്റെല്ലാത്തിനും വിലക്ക്.

• അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടുന്നതിന് വിലക്ക്

• പൊതു സ്ഥലത്ത് തുപ്പിയാൽ പിഴയോടു കൂടിയ ശിക്ഷ

• മദ്യം, ഗുഡ്ക, പുകയില ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് നിരോധനം

• മരണാനന്തര ചടങ്ങിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കരുത്

• മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ അന്തർസംസ്ഥാന യാത്ര അനുവദിക്കില്ല

• ഓട്ടോറിക്ഷ, ടാക്സി കാബുകൾക്കും വിലക്ക്

• വിവാഹ- മരണാനന്തര ചടങ്ങുകൾക്കുള്ള കൂടിച്ചേരലുകൾ ജില്ലാ മജിസ്ട്രേറ്റ് നിയന്ത്രിക്കണം

സ്ഥാപനങ്ങൾക്കുള്ള നിർദേശങ്ങൾ

• എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരുടെ ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനം വേണം. സൗകര്യപ്രദമായ സ്ഥലത്ത് സാനിറ്റൈസർ സ്ഥാപിക്കണം.

• ഓരോ ഷിഫ്റ്റിനുമിടയിൽ ഒരു മണിക്കൂർ ഇടവേള വേണം. ഉച്ചഭക്ഷണ ഇടവേളയിൽ ഉൾപ്പടെ ജീവനക്കാർ സാമൂഹിക അകലം പാലിക്കണം.

• 65 വയസിന് മുകളിൽ ഉള്ളവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളെയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രേരിപ്പിക്കണം.

• പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ എല്ലാവരും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കണം.

• ഓരോ ഷിഫ്റ്റിനുമിടയിലുള്ള ഇടവേളകളിൽ ജോലിസ്ഥലം അണുവിമുക്തമാക്കണം.

• വലിയ മീറ്റിംഗുകൾ കർശനമായി ഒഴിവാക്കണം.

• ജീവനക്കാർക്ക് തിക്കും തിരക്കുമില്ലാത്ത വാഹന സൗകര്യം ഏർപ്പാടാക്കണം.

• എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കണം.

• ജീവനക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കണം.

• ലിഫ്റ്റുകൾക്ക് പകരം കോണിപ്പടികൾ ഉപയോഗിക്കണം.

• അനാവശ്യ സന്ദർശകരെ പൂർണമായി ജോലിസ്ഥലങ്ങളിൽ ഒഴിവാക്കണം.

വിവിധ മേഖലകളിലെ പ്രവർത്തന അനുമതി (ചിലത് നിലവിലുണ്ട്. അല്ലാത്തവ ഏപ്രിൽ 20 മുതൽ)

ആരോഗ്യം

• ആരോഗ്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.

• കെമിസ്റ്റ്സ്, ഫാർമസിസ്റ്റ്സ്, മൃഗാശുപത്രികൾ, മരുന്നു നിർമാണ കന്പനികൾ, മെഡിക്കൽ ഉപകരണ നിർമാണം, മെഡിക്കൽ ലബോറട്ടറികൾ, ഇവയുടെ കളക്ഷൻ സെന്‍റുകൾ വെറ്ററിനറി ലാബുകൾ.

കാർഷികം

• തെരഞ്ഞെടുത്ത കേന്ദ്രങ്ങൾ വഴിയുള്ള കാർഷിക വിപണനം, വിത്ത്, വളം, കീടനാശിനി നിർമാണം- വിതരണം, ഉൾനാടൻ, സമുദ്ര മത്സ്യബന്ധനം, പാൽ ഉത്പാദനം അടക്കമുള്ള മൃഗസംരക്ഷണം, പോൾട്രി-ലൈവ്സ്റ്റോക്ക് ഫാമിംഗ്, തെയില, കാപ്പി, റബർ തോട്ടം മേഖലുടെ പ്രവർത്തനം

• ഭക്ഷ്യ സംസ്കരണം ഉൾപ്പടെ പ്രാദേശിക വ്യവസായം. ഗ്രാമീണ മേഖലകളിലെ ജലസേചന, റോഡ് നിർമാണ, കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ പെട്ടത്. ഇതിൽ ജലസേന, കുടിവെള്ള പദ്ധതികൾക്ക് മുൻഗണന.

• മത്സ്യബന്ധനം, അക്വാ കൾച്ചർ വ്യവസായം, മത്സ്യോത്പന്നങ്ങളുടെ നീക്കം.

• അന്പത് ശതമാനം തൊഴിലാളികളുമായി ചായ, കാപ്പി, റബർ തോട്ടങ്ങൾക്ക് പ്രവർത്തിക്കാം.

• പാൽ, പാൽ ഉത്പന്നങ്ങളുടെ വിതരണവും സംസ്കരണവും വിപണനവും.

• മൃഗസംരക്ഷണ കേന്ദ്രങ്ങൾ.

• കാർഷിക ആവശ്യത്തിനായുള്ള മൃഗസംരക്ഷണം.

സാമൂഹികം

• ശിശു സംരക്ഷണ കേന്ദ്രങ്ങൾ. മാനസിക വൈകല്യമുള്ളവരുടെ അഭയ കേന്ദ്രങ്ങൾ, മുതിർന്ന പൗരൻമാരുടെ സംരക്ഷണ കേന്ദ്രങ്ങൾ.

• അങ്കണവാടികൾക്കും നിരീക്ഷണകേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം. സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പോഷകാഹാര വിതരണവും നടത്താം.

• സാമൂഹിക അകലം പാലിക്കലും മാസ്കും ഉൾപ്പെടെ കർശന സുരക്ഷകളോടെ തൊഴിലുറപ്പ് ജോലികൾ.

സാന്പത്തികം

• റിസർവ് ബാങ്ക്, മറ്റു ബാങ്കുകൾ, എടിഎമ്മുകൾ മൂലധന- വായ്പാ വിപണികൾ, ഇൻഷ്വറൻസ് കന്പനികൾ.

പൊതു അവശ്യ സേവനം

• പെട്രോൾ പന്പുകൾ, എൽപിജി, പെട്രോളിയം, ഗ്യാസ് റീട്ടെയിൽ സംഭരണ ഒൗട്ട്‌ലെറ്റുകൾ.

• ഉൗർജ സംഭരണ, വിതരണം.

• പോസ്റ്റ് ഓഫീസുകൾ

• മുനിസിപ്പൽ, പ്രാദേശിക സ്ഥാപനങ്ങൾ

• ടെലി കമ്യൂണിക്കേഷൻസ്, ഇന്‍റർനെറ്റ്.

ഗതാഗത-ചരക്ക് നീക്കം

• അവശ്യ-അവശ്യേതര വ്യത്യാസമില്ലാതെ രാജ്യത്തെവിടെയും ചരക്ക് നീക്കം.

• ചരക്ക് നീക്കത്തിന് റെയിൽവേ, വിമാനത്താവളം, തുറമുഖങ്ങൾ എന്നിവയുടെ പ്രവർത്തനം.

• അവശ്യ സേവനങ്ങൾക്കായി തുറമുഖത്തിന്‍റെ സ്ഥലം.

• എല്ലാ ട്രക്കുകൾക്കും രണ്ടു ഡ്രൈവറും ഒരു സഹായിയുമായി ചരക്ക് നീക്കം നടത്താം.

അവശ്യ സേവനങ്ങൾ

• എല്ലാ അവശ്യ വസ്തുക്കളുടെയും വിതരണം.

• റേഷൻ കടകൾ, ആഹാരം, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, ഡയറി ഉത്പന്നങ്ങൾ, മാംസം, മത്സ്യം, കാലിത്തീറ്റ, വളം, വിത്തുകൾ, കീടനാശിനി എന്നിവ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് സമയ നിബന്ധനകളില്ല. എന്നാൽ, ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത് തടയാൻ ജില്ലാ ഭരണകൂടം ഡോർ ഡെലിവറി പ്രോത്സാഹിപ്പിക്കണം.

• അച്ചടി-ദൃശ്യ മാധ്യമങ്ങൾ.

• ഇ-കൊമേഴ്സ്, കൊറിയർ സേവനങ്ങൾ.

• കോൾഡ് സ്റ്റോറേജ്, വെയർഹൗസിംഗ്.

• സർക്കാർ ആവശ്യത്തിനുള്ള ഡേറ്റ, കോൾ സെന്‍ററുകൾ.

• ലോക്ക് ഡൗണ്‍ കാരണം രാജ്യത്ത് കുടുങ്ങിയ വിദേശികൾ താമസിക്കുന്ന ഹോട്ടലുകൾ, ഹോംസ്റ്റേ, ലോഡ്ജുകൾ, മോട്ടലുകൾ. വിമാന, കപ്പൽ ജീവനക്കാരും വൈദ്യ സംഘവും ഇവരിൽ പെടും.

• ഇലക്‌ട്രീഷൻ, പ്ലംബർ തുടങ്ങിയ സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ
വ്യവസായം

• അവശ്യ വസ്തുക്കളുടെ ഉത്പാദനത്തിന് പുറമേ ഗ്രാമീണ വ്യവസയങ്ങൾക്കു പ്രവർത്തിക്കാം. കൽക്കരി, ഖനി, ധാതു, ഇഷ്ടിക നിർമാണം, പരുത്തി വ്യവസായങ്ങൾക്കും അനുമതി. സാമൂഹിക അകലം ഉൾപ്പെടെയുള്ള നിബന്ധനകളോടെ പ്രത്യേക സാന്പത്തിക മേഖലയിലെ വ്യവസായങ്ങൾക്കും ഇൻഡസ്ട്രിയൽ ടൗണ്‍ഷിപ്പുകൾക്കും ഐടി ഹാർഡ് വേർ നിർമാണ യൂണിറ്റുകൾക്കും പ്രവർത്തിക്കാം.

നിർമാണം

• റോഡ് നിർമാണം, ജലസേചനം, കെട്ടിട നിർമാണം, വ്യവസായ പദ്ധതികളുമായി ബന്ധപ്പെട്ട നിർമാണം. റിന്യൂവബിൾ എനർജി ഉത്പനങ്ങൾക്കായുള്ള നിർമാണ പ്രവർത്തനം.
മറ്റുള്ളവ

• പ്രതിരോധം, കേന്ദ്ര സായുധ സേന, ആരോഗ്യ കുടുംബ ക്ഷേമം, ദുരന്തര നിവാരണം ഉൾപ്പെടെയുള്ള ഏജൻസികൾ.

• പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിശമന സേന ഉൾപ്പെടെ അടിയന്തര സേവനങ്ങൾ.

• നിയന്ത്രിത ജീവനക്കാരുമായി സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സ്ഥാപനങ്ങൾ.