+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുംബൈ ധാരാവിയിലും കോവിഡ്

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയിലും കൊറോണ കേസ് കണ്ടെത്തിയത് സമൂഹ വ്യാപന ആശങ്ക പടർത്തി. ഇവിടെ നിന്നുള്ള ഒരു അമ്പത്താറുകാരന് കൊറോണ സ്ഥിരീകരിച്
മുംബൈ ധാരാവിയിലും കോവിഡ്
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയിലും കൊറോണ കേസ് കണ്ടെത്തിയത് സമൂഹ വ്യാപന ആശങ്ക പടർത്തി. ഇവിടെ നിന്നുള്ള ഒരു അമ്പത്താറുകാരന് കൊറോണ സ്ഥിരീകരിച്ചു.

മൂന്നു ദിവസം പ്രായമായ ഒരു കുഞ്ഞിനും രോഗലക്ഷണം കണ്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം 335 ആയി. ­