+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യം കിട്ടാതെ ഒരാൾ കൂടി ജീവനൊടുക്കി; ഇത് നാലാമത്തെ ആത്മഹത്യ

ലോക്ക്ഡൗണിനെ തുടർന്ന് ബാറുകളും ബീവറേജസ് ഔട്‍ലെറ്റുകളും അടച്ചതോടെ മദ്യം കിട്ടാതെയുള്ള ആത്മഹത്യകൾ കൂടുന്നു. മദ്യം കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഒ
മദ്യം കിട്ടാതെ ഒരാൾ കൂടി ജീവനൊടുക്കി; ഇത് നാലാമത്തെ ആത്മഹത്യ
ലോക്ക്ഡൗണിനെ തുടർന്ന് ബാറുകളും ബീവറേജസ് ഔട്‍ലെറ്റുകളും അടച്ചതോടെ മദ്യം കിട്ടാതെയുള്ള ആത്മഹത്യകൾ കൂടുന്നു. മദ്യം കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി മരിച്ചു.

കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് യുവാവ് തൂങ്ങി മരിച്ചത്. കണ്ണാടി വെളിച്ചം സ്വദേശി വിജിലാണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

ഇതോടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ജീവനൊടുക്കിയവരുടെ എണ്ണം നാലായി. തൃശൂരിലും എറണാകുളത്തും കൊല്ലത്തുമാണ് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാക്കൾ ആത്മഹത്യ ചെയ്തത്.