+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ഹൈക്കോടതി ഏപ്രില്‍ 14 വരെ അടച്ചു

കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതി ഏപ്രില്‍ 14 വരെ അടച്ചു. ജീവനക്കാര്‍ക്കും അ
കേരള ഹൈക്കോടതി ഏപ്രില്‍ 14 വരെ അടച്ചു
കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതി ഏപ്രില്‍ 14 വരെ അടച്ചു. ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും വ്യവഹാരികള്‍ക്കും കോടതിയിലെത്താന്‍ കഴിയില്ലെന്നതു പരിഗ ണിച്ചാണ് ഇതെന്നു രജിസ്ട്രാര്‍ ജനറല്‍ കെ. ഹരിപാല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ജാമ്യാപേക്ഷകള്‍, ഹേബിയസ് ഹര്‍ജികള്‍ തുടങ്ങി അടിയന്തര സ്വഭാവമുള്ളവ‍ പരിഗണിക്കാനായി മാര്‍ച്ച് 26, 31, ഏപ്രില്‍ മൂന്ന്, ഏഴ് തീയതികളില്‍ പ്രത്യേക സിറ്റിംഗ് നടത്തുമെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഈ സ്‌പെഷല്‍ സിറ്റിംഗുകള്‍ ഉണ്ടാവില്ലെന്നും മുന്‍ സര്‍ക്കുലര്‍ പിന്‍വലിക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.