+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ അക്രമാസക്തനായി; നഴ്സുമാർക്ക് പരിക്ക്

ആശ്രാമത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നയാൾ അക്രമാസക്തനായി. ഇയാൾ നഴ്സുമാരെ ആക്രമിച്ചു. നിരീക്ഷണ കേന്ദ്രത്തിന്‍റെ ജനൽ ചില്ലുകളും
കൊല്ലത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ അക്രമാസക്തനായി; നഴ്സുമാർക്ക് പരിക്ക്
ആശ്രാമത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നയാൾ അക്രമാസക്തനായി. ഇയാൾ നഴ്സുമാരെ ആക്രമിച്ചു. നിരീക്ഷണ കേന്ദ്രത്തിന്‍റെ ജനൽ ചില്ലുകളും തകർത്തു.

ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും. എന്നാൽ അത് മറച്ചുവച്ചുവെന്നും അധികൃതർ അറിയിച്ചു. ഇയാളുടെ ആക്രമത്തിൽ, നിരീക്ഷണത്തിലുണ്ടായിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റു.