+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുപ്രീം കോടതിയും അടച്ചു; അഭിഭാഷകർ കോടതിയിലേക്ക് വരുന്നതിന് വിലക്ക്

കൊറോണ വൈറസ് ബാധ രണ്ടാം ഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടെ രാജ്യത്തെ സുപ്രീം കോടതിയും അടച്ചു. അടിയന്തര കേസുകൾ മാത്രമാകും ഇനി പരിഗണിക്കുകയെന്നാണ് അറിയിപ്പ്.
സുപ്രീം കോടതിയും അടച്ചു; അഭിഭാഷകർ കോടതിയിലേക്ക് വരുന്നതിന് വിലക്ക്
കൊറോണ വൈറസ് ബാധ രണ്ടാം ഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടെ രാജ്യത്തെ സുപ്രീം കോടതിയും അടച്ചു. അടിയന്തര കേസുകൾ മാത്രമാകും ഇനി പരിഗണിക്കുകയെന്നാണ് അറിയിപ്പ്. ജഡ്ജിമാർ വീട്ടിലിരുന്ന് വീഡിയോ കോൺഫറൻ‌സിംഗ് വഴിയാകും ഇത്തരം കേസുകൾ പരിഗണിക്കുക.

അഭിഭാഷകർ കോടതിയിലേക്ക് വരുന്നതിനു വിലക്കേർപ്പെടുത്തി. ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഇനി കോടതി കെട്ടിടം തുറക്കുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെ ലോയേഴ്സ് ചേംബർ ഇന്ന് വൈകിട്ട് സീൽ ചെയ്യും.