+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്19: ടൂറിസ്റ്റുകളുടെ ക്ഷേമത്തിനായി 11 ഇന മാര്‍ഗനിര്‍ദേശങ്ങൾ

കോവിഡ്19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ജില്ലാതല ഹെല്‍പ് ഡെസ്ക്കുകള്‍ക്കായി കേ
കോവിഡ്19: ടൂറിസ്റ്റുകളുടെ ക്ഷേമത്തിനായി 11 ഇന മാര്‍ഗനിര്‍ദേശങ്ങൾ
കോവിഡ്19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ജില്ലാതല ഹെല്‍പ് ഡെസ്ക്കുകള്‍ക്കായി കേരള ടൂറിസം വകുപ്പ് 11 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ജില്ലാതല ഹെല്‍പ് ഡെസ്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും വിനോദസഞ്ചാരികളുടെ സംസ്ഥാനത്തെ ദിനങ്ങള്‍ പ്രശ്നരഹിതമാക്കുക, അവശ്യഘട്ടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, കോവിഡ്19 മായി ബന്ധപ്പെട്ട നിരീക്ഷണകാലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവ ശ്രദ്ധിക്കുകയും വേണം.

മുന്‍കൂട്ടി താമസസൗകര്യം ബുക്ക് ചെയ്യാത്ത എല്ലാ സഞ്ചാരികള്‍ക്കും ടൂറിസം വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശ പ്രകാരം ജില്ലാതല ഹെല്‍പ് ഡെസ്കുകള്‍ സഹായം നല്‍കണം. സ്വകാര്യമേഖലയില്‍ താമസ സൗകര്യം ലഭ്യമല്ലെങ്കില്‍ ഇക്കാര്യം കേരള ടൂറിസം ഡെവലപ്മന്‍റ് കോര്‍പറേഷന്‍റെ(കെടിഡിസി) എംഡിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ഇതു വഴി ഏറ്റവുമടുത്തുള്ള കെഡിടിസി ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തും.

കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണാണ് ജില്ലാതല ഹെല്‍പ് ഡെസ്കുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഭക്ഷണം, വെള്ളം, പ്രാദേശിക ഗതാഗത സൗകര്യം, എന്നിവയില്‍ അടിയന്തര സഹായം ആവശ്യമാണെങ്കില്‍ അത് എത്തിക്കണം. ഇതിനാവശ്യമായി വരുന്ന ചെലവുകള്‍ പിന്നീട് മടക്കി നല്‍കുമെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.

രോഗലക്ഷണങ്ങളെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന വിദേശ സഞ്ചാരികളുടെ വീസ കാലാവധി അവസാനിക്കുന്ന പക്ഷം ജില്ലാതല ഹെല്‍പ് ഡെസ്കുകള്‍ ഇക്കാര്യം അതത് ജില്ലാ കളക്ടര്‍മാരെ അറിയിക്കണം. രോഗലക്ഷണങ്ങളില്ലാത്ത സഞ്ചാരികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ ആരോഗ്യവകുപ്പിന്‍റെ വൈദ്യപരിശോധനാ സെല്ലിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടണം.