കൊറോണ രോഗ പരിശോധനയ്ക്ക് വിധേയനായേക്കുമെന്നു യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വൈറ്റ്ഹൗസിലെ ഡോക്ടറുടെ നിർദേശപ്രകാരമാണ് പരിശോധനയെന്നും തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോയുടെ കമ്യൂണിക്കേഷൻ മേധാവി ഫാബിയോക്കു കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണു ട്രംപ് പരിശോധനയ്ക്കു വിധേയനാവുക. കഴിഞ്ഞ ശനിയാഴ്ച ടഫ്ളോറിഡ റിസോർട്ടിൽവച്ച് ഫാബിയോ ട്രംപുമായി ചർച്ച നടത്തിയിരുന്നു.
ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോയുടെ കമ്യൂണിക്കേഷൻ മേധാവി ഫാബിയോക്കു കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണു ട്രംപ് പരിശോധനയ്ക്കു വിധേയനാവുക. കഴിഞ്ഞ ശനിയാഴ്ച ടഫ്ളോറിഡ റിസോർട്ടിൽവച്ച് ഫാബിയോ ട്രംപുമായി ചർച്ച നടത്തിയിരുന്നു.