+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണാനെത്തിയ ആൾക്കും കൊറോണ; മുന്നറിയിപ്പ്‌

വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാനെത്തിയ കാണികളിലൊരാൾക്ക് കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. മെൽബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം മാനേജ്മെന്‍റ് പുറ
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ കാണാനെത്തിയ ആൾക്കും കൊറോണ; മുന്നറിയിപ്പ്‌
വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാനെത്തിയ കാണികളിലൊരാൾക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. മെൽബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം മാനേജ്മെന്‍റ് പുറത്തുവിട്ട പ്രസ്താവനയിലാണു കാണികളിലൊരാളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിയിച്ചത്.

സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിലെ എൻ42 സെക്ഷനിൽ ഇരുന്നാണ് ഈ വ്യക്തി മത്സരം കണ്ടത്. മത്സരം കാണുന്നതിനാൽ എൻ42 സെക്ഷനിൽ ഇരുന്ന മറ്റുള്ളവർ ശുചിത്വ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും പനിയുടെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ഡിഎച്ച്എച്ച്എസ് നിർദേശിച്ചു.

മാർച്ച് എട്ടിനാണ് ഇന്ത്യ-ഓസ്ട്രേലിയ വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ അരങ്ങേറിയത്. ഫൈനൽ പോരാട്ടം കാണാൻ 86,174 കാണികൾ എത്തിയതായാണു കണക്ക്. ഓസ്ട്രേലിയയിലും രോഗം അതിവേഗമാണു പടരുന്നത്. ഇതുവരെയായി 27 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.