+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് -19: ജാഗ്രതയേറുന്നു

പിഎസ്‌സി പരീക്ഷ, പ്രമാണപരിശോധന, സർവീസ് വെരിഫിക്കേഷൻ മാറ്റിവച്ചുകൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരള പബ്ല
കോവിഡ് -19: ജാഗ്രതയേറുന്നു
പിഎസ്‌സി പരീക്ഷ, പ്രമാണപരിശോധന, സർവീസ് വെരിഫിക്കേഷൻ മാറ്റിവച്ചു

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പ്രമാണപരിശോധന, സർവീസ് വെരിഫിക്കേഷൻ, ഉദ്യോഗാർഥികൾക്ക് നേരിട്ട് നിയമനശിപാർശ നൽകൽ, കായിക ക്ഷമതാ പരീക്ഷ എന്നിവയും 20 വരെ നിർത്തി. മുൻ നിശ്ചയിച്ച പ്രകാരമുളള അഭിമുഖങ്ങൾക്ക് മാറ്റമില്ല. എന്നാൽ കോവിഡ് 19 വ്യാപനം കാരണം അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകും.

ഈ മാസം നടത്താനിരുന്ന കാറ്റഗറി നന്പർ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങൾ പ്രകാരമുളള റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം), കാറ്റഗറി നന്പർ 539/17, 134/11 വിജ്ഞാപനങ്ങൾ പ്രകാരമുള്ള കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗക്കാർക്കുളള നിയമനം, പട്ടികവർഗക്കാർക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്റ്റേഷൻ ടെസ്റ്റ്, കാറ്ററി നന്പർ 41/19 വിജ്ഞാപന പ്രകാരം പോലീസ് കോണ്‍സ്റ്റബിൾ (ഐആർബി) തസ്തികയുടെ ഒഎം.ആർ. പരീക്ഷ എന്നിവയും മാറ്റിവച്ചു.

20 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കാറ്റഗറി നന്പർ 120/17 വിജ്ഞാപന പ്രകാരമുളള ഫോറസ്റ്റ് ഡ്രൈവർ, കാറ്റഗറി നന്പർ 65/18 വിജ്ഞാപനപ്രകാരമുളള എറണാകുളം ജില്ലയിലെ സിവിൽ എക്സൈസ് ഓഫീസർ (എൻസിഎ -എസ്‌സിസിസി), കാറ്റഗറി നന്പർ 653/17 വിജ്ഞാപന പ്രകാരമുളള വനിതാ പോലീസ് കോണ്‍സ്റ്റബിൾ, കാറ്റഗറി നന്പർ 626/17 മുതൽ 634/17 വരെയുളള വിവധ എൻസിഎ സമുദായങ്ങൾക്ക് വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പോലീസ് കോണ്‍സ്റ്റബിൾ എന്നീ തസ്തികകളുടെ കായികക്ഷമതാപരീക്ഷ മാറ്റിവച്ചു.

11 ന് നടത്താൻ നിശ്ചയിച്ചിരുന്ന വകുപ്പുതല ഓണ്‍ലൈൻ പരീക്ഷ ഏപ്രിൽ അഞ്ചിലേയ്ക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു. വകുപ്പുതല പരീക്ഷകളുടെ സർട്ടിഫിക്കറ്റുകളുടെ നേരിട്ടുള്ള വിതരണം 20 വരെ നിർത്തിവച്ചിരിക്കുന്നു. പിഎസ്‌സിയുടെ എല്ലാ ഓഫീസുകളിലും പഞ്ചിംഗ് താത്കാലികമായി നിർത്തിവച്ചു.

സഹകരണ പരിശീലന കേന്ദ്രങ്ങൾക്ക് അവധി

കോവിഡ്19 മുൻകരുതലിന്‍റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയന്‍റെ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങൾ, കോളജുകൾ, കിക്മ, കിക്മ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 31 വരെ അവധിയായിരിക്കും. പരീക്ഷകളും വൈവയും റദ്ദാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് അവധി ബാധകമല്ല.

പ്രവാസി കമ്മീഷൻ സിറ്റിംഗ് മാറ്റി

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ 13ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

പൊതു തെളിവെടുപ്പ് മാറ്റി

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്നു നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.

കാലിക്കട്ട് വാഴ്സിറ്റിയിൽ 31 വരെ അവധി

കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാലിക്കട്ട് സര്‍വകലാശാലക്ക് കീഴിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പഠനവകുപ്പുകളിലും 31 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഹോസ്റ്റലുകളും പ്രവര്‍ത്തിക്കില്ല. സര്‍വകലാശാലാ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ വിദ്യാര്‍ഥികളും അധ്യാപകരും സര്‍വകലാശാല സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് രജിസ്ട്രാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരള സർവകലാശാല പഠനവകുപ്പുകൾക്ക് മാർച്ച് 31 വരെ അവധി

കേരള സർവകലാശാലയുടെ പഠന വകുപ്പുകളുടെ പഠന-ഗവേഷണ പ്രവർത്തനങ്ങൾക്ക് മാർച്ച് 12 മുതൽ 31 വരെ അവധി പ്രഖ്യാപിച്ചു. സർവകലാശാലയുടെ സിബിസിഎസ്എസ് പരീക്ഷകൾക്ക് മാറ്റമില്ല. ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം പരീക്ഷാ സെന്‍ററുകളിൽ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കുന്നതിന് സെന്‍റർ സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് 19 ന്‍റെ പ്രതിരോധ നടപടികളിൽ ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് എല്ലാ എൻഎസ്എസ്, എൻസിസി യൂണിറ്റുകൾക്കും നിർദേശം നൽകി. പിഎച്ച്ഡി ഓപ്പണ്‍ ഡിഫൻസുകൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. സർവകലാശാലയുടെ കീഴിലുളള യുഐടി, യുഐഎം, എൻജിനിയറിംഗ്, ബിഎഡ് കോളജുകൾക്കും മാർച്ച് 31 വരെയുള്ള അവധി ബാധകമാണ്.

സാരഥി സ്ഥാപക ദിനാഘോഷം മാറ്റി

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ 14നു പാലാരിവട്ടം പിഒസിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാരഥി സ്ഥാപക ദിനാഘോഷവും ഡ്രൈവര്‍മാരുടെ സംഗമവും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സാരഥി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത് അറിയിച്ചു.

സിയാൽ പരീക്ഷ മാറ്റി

കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഈ മാസം 14 ന് സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജൂണിയർ അസിസ്റ്റന്‍റ് ഗ്രേഡ് -2 തസ്തികയിലേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലെ അമ്പതോളം സ്‌കൂളുകളിലാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒമാൻ മൂന്നു വിമാന സർവീസുകൾ റദ്ദാക്കി

മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള മൂന്നു വിമാന സർവീസുകൾ ഒമാൻ എയർ റദ്ദാക്കി. ഡബ്ല്യുവൈ 223/224 ഒമാൻ എയർ വിമാനത്തിന്‍റെ ഇന്നത്തെയും 13,14 തീയതികളിലെയും സർവീസുകളാണ് റദ്ദാക്കിയത്.

ശിൽപശാലകൾ മാറ്റി

എസ്‌സിഇആർടിയുടെ ആഭിമുഖ്യത്തിൽ 17 വരെ നടത്താനിരുന്ന ശിൽപശാലകൾ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.

തെളിവെടുപ്പ് മാറ്റി

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്ന് നടത്താനിരുന്ന എല്ലാ പൊതുതെളിവെടുപ്പുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു.

ഹിയറിംഗ് മാറ്റി

മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം.പോൾ 12ന് തൃശൂരിൽ നിശ്ചയിച്ചിരുന്ന ഹിയറിംഗ്, കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മറ്റൊരു തീയതിയിലേയ്ക്ക് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാന വിവരാവകാശ കമ്മീഷണർ പി.ആർ.ശ്രീലത 11നും 12നും കാസർഗോഡും 13ന് കണ്ണൂരും 16ന് എറണാകുളത്തും നടത്താനിരുന്ന ഹിയറിംഗും മറ്റൊരു തീയതിയിലേയ്ക്ക് മാറ്റിവച്ചു.

കേന്ദ്രസര്‍വകലാശാലയില്‍22 വരെ അവധി

കൊറോണ പ്രതിരോധനടപടിയുടെ ഭാഗമായി കേന്ദ്രസര്‍വകലാശാലയില്‍ 22 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

ആവാസ് രജിസ്ട്രേഷന്‍ 31 വരെ നിര്‍ത്തി

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആവാസ് പദ്ധതിയിലെ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ 31 വരെ നിര്‍ത്തിവച്ചു.

സെസ് അദാലത്ത് ഏപ്രിലിലേക്ക് മാറ്റി

തിരുവനന്തപുരം: ഈ മാസം നടത്താനിരുന്ന നിര്‍മാണത്തൊഴിലാളി ക്ഷേമനിധി സെസ് അദാലത്ത് ഏപ്രിലിലേക്ക് മാറ്റി.

വ്യാപാരികൾ പൊതുപരിപാടികൾ നിർത്തി

സംസ്ഥാനത്തു കൊറോണ ജാഗ്രതാ നിർദേശം നിലനില്ക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജില്ലകളിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ പൊതുപരിപാടികൾ റദ്ദാക്കിയതായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതി യുവജനവിഭാഗം സംസ്ഥാന സർക്കാരുമായി ചേർന്നു ആരോഗ്യബോധവൽക്കരണപരിപാടികളിൽ സജീവപങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ ആലുവയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

വണ്ടർല പ്രവർത്തനം നിർത്തി

സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് വണ്ടർല കൊച്ചി അമ്യൂസ്മെന്‍റ് പാർക്ക് മാർച്ച് 11 മുതൽ 20 വരെ താൽകാലികമായി പ്രവർത്തിക്കുന്നതല്ല. കൊറോണയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്‍റ് നൽകുന്ന ജാഗ്രതാ നിർദേശങ്ങളുമായി സഹകരിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് വണ്ടർല മാനേജ്മെന്‍റ് അറിയിച്ചു.

സാങ്കേതിക സര്‍വകലാശാല പരീക്ഷ മാറ്റി

ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ക്ലാസുകളും എട്ടാം സെമസ്റ്റര്‍ ഒഴികെയുള്ള ഇന്‍റേണല്‍ പരീക്ഷകളും ഇനിയൊരറിപ്പുണ്ടാകുന്നതു വരെ മാറ്റിവച്ചതായി രജിസ്ട്രാര്‍ അറിയിച്ചു. അധ്യാപക, അനധ്യാപക ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ല.