+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ: അധികൃതരെ കബളിപ്പിച്ച് രോഗബാധിതർ നാട്ടിൽ കറങ്ങിയത് ഒരാഴ്ച

ഇറ്റലിയിൽനിന്ന് പത്തനംതിട്ടയിലെത്തിയ കൊറോണ ബാധിതർ ആരോഗ്യവകുപ്പിനെ കബളിപ്പിച്ച് കറങ്ങി നടന്നത് ഒരാഴ്ച. സംസ്ഥാനത്ത് കൊറോണ മുന്നറിയിപ്പുകൾ നിലനിൽക്കെ ഗു
കൊറോണ: അധികൃതരെ കബളിപ്പിച്ച് രോഗബാധിതർ നാട്ടിൽ കറങ്ങിയത് ഒരാഴ്ച
ഇറ്റലിയിൽനിന്ന് പത്തനംതിട്ടയിലെത്തിയ കൊറോണ ബാധിതർ ആരോഗ്യവകുപ്പിനെ കബളിപ്പിച്ച് കറങ്ങി നടന്നത് ഒരാഴ്ച. സംസ്ഥാനത്ത് കൊറോണ മുന്നറിയിപ്പുകൾ നിലനിൽക്കെ ഗുരുതരമായ വീഴ്ചയാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

കഴിഞ്ഞ മാസം 29-നാണ് രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും നാട്ടില്‍ തിരിച്ചെത്തിയത്. ഖത്തര്‍ എയര്‍വേസിന്‍റെ ക്യൂആര്‍ 126 നന്പർ (വെനീസ് ടു ദോഹ) വിമാനത്തില്‍ ഇവര്‍ ആദ്യം ദോഹയിലെത്തി. അടുത്ത വിമാനത്തിനായി ഒന്നര മണിക്കൂര്‍ ഇവര്‍ ദോഹയില്‍ കാത്തിരുന്നു.

തുടര്‍ന്ന് ഖത്തർ എയര്‍വേസിന്‍റെ തന്നെ ക്യൂആര്‍ 514 നന്പർ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ വാഹനത്തിൽ പത്തനംതിട്ടയിലെ റാന്നി ഐത്തലയിലെ വീട്ടിലേക്ക് പോയി.

വിമാനത്താവളത്തില്‍ ഇവർ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ടു ബന്ധുക്കളും എത്തിയിരുന്നു.

വെള്ളിയാഴ്ച വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി ഇവർ സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ദോഹയിൽനിന്നും കൊച്ചിയിലേക്ക് വന്ന വിമാനക്കിൽ 350 പേർ ഉണ്ടായിരുന്നതായാണ് വിവരം. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുടുംബം സഞ്ചരിച്ച കാറിനെയും കണ്ടെത്തിയിട്ടുണ്ട്.