+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഫെൻസ് ഗോൾ

ഡിഫെൻസ് എന്നു പറഞ്ഞാൽ അത് ഇറ്റാലിയൻ ഡിഫെൻസ്... എന്നാൽ, ഗോളടിക്കുന്ന ഡിഫെൻസ് ഫിഫ ലോകകപ്
ഡിഫെൻസ് ഗോൾ
ഡിഫെൻസ് എന്നു പറഞ്ഞാൽ അത് ഇറ്റാലിയൻ ഡിഫെൻസ്... എന്നാൽ, ഗോളടിക്കുന്ന ഡിഫെൻസ് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഉണ്ടെങ്കിൽ അത് ഫ്രാൻസിന്‍റെ മാത്രം. കാരണം, ഫിഫ ലോകകപ്പ് ചരിത്രത്തിൽ എത്രകേമന്മാരായ അറ്റാക്കിംഗ് മിഡ്ഫീൽഡർമാരും സ്ട്രൈക്കർമാരും ഉണ്ടെങ്കിലും ഫ്രഞ്ച് ഡിഫെൻസ് സെമി ഫൈനലിൽ ഗോൾ അടിച്ചിരിക്കും.

1998ൽ ലിലിയെ തുറാമായിരുന്നു സെമിയിൽ ഫ്രാൻസിനായി ഗോൾ നേടിയത്. സെമിയിൽ 2-1ന് ഫ്രാൻസ് ക്രൊയേഷ്യയെ തോൽപ്പിച്ചപ്പോൾ രണ്ട് ഗോളും തുറാമിന്‍റെ വകയായിരുന്നു. ആ ലോകകപ്പ് ഫ്രാൻസ് സ്വന്തമാക്കി. 2018 റഷ്യൻ ലോകകപ്പ് സെമിയിലും ഡിഫെൻഡർ ഗോളിൽ ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചു.

സാമുവൽ ഉംനിറ്റിയുടെ ഹെഡർ ഗോളിൽ 1-0ന് ബെൽജിയത്തിനെയായിരുന്നു ഫ്രാൻസ് അന്ന് സെമിയിൽ കീഴടക്കിയത്. ഇപ്പോൾ ഇതാ 2022 ഖത്തർ ലോകകപ്പ് സെമിയിലും ഫ്രാൻസ് പ്രതിരോധത്തിന്‍റെവക ഗോൾ. മൊറോക്കോയ്ക്ക് എതിരായ സെമി ഫൈനലിന്‍റെ അഞ്ചാം മിനിറ്റിൽ തിയൊ ഹെർണാണ്ടസിന്‍റെ വകയായിരുന്നു ആ ഗോൾ.

ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടിയ വേറെയും ഫ്രഞ്ച് ഡിഫെൻഡർമാരുണ്ട്. 1998ൽ പരാഗ്വെയ്ക്ക് എതിരേ പ്രീക്വാർട്ടറിൽ ലോറന്‍റ് ബ്ലാങ്കിന്‍റെ ഗോൾഡൻ ഗോൾ, 2018ൽ ഉറുഗ്വെയ്ക്ക് എതിരേ സൂപ്പർ സബ് ആയെത്തിയ റാഫേൽ വരാന്‍റെ ഗോൾ, 2018 പ്രീക്വാർട്ടറിൽ ബെഞ്ചമിൻ പവാർഡിന്‍റെ ഗോൾ...