സർഫിംഗിൽ ചരിത്രം കുറിച്ച് ബ്രസീലിന്റെ ഇറ്റാലോ ഫെരേരയും അമേരിക്കയും കാരിസ മൂറും. സർഫിംഗ് ആദ്യമായാണ് ഒളിന്പിക്സിൽ ഉൾപ്പെടുത്തിയത്.
പുരുഷന്മാരുടെ ഫൈനലിൽ ഫെരേര ജപ്പാന്റെ കനോവ ഇഗരാഷിയെ 15.14-6.60ന് തോൽപ്പിച്ചു. തിരയിൽപ്പെട്ട് പൊട്ടിയ ബോർഡുമായാണ് ഫെരേരയ്ക്കു മത്സരിക്കേണ്ടിവന്നത്.
വനിതകളുടെ ഫൈനലിൽ അമേരിക്കൻ താരം കാരിസ 14.93-8.46ന് ദക്ഷിണാഫ്രിക്കയുടെ ബിയാങ്ക ബ്യുട്ടൻഡാഗിനെ തോൽപ്പിച്ചു.
പുരുഷന്മാരുടെ ഫൈനലിൽ ഫെരേര ജപ്പാന്റെ കനോവ ഇഗരാഷിയെ 15.14-6.60ന് തോൽപ്പിച്ചു. തിരയിൽപ്പെട്ട് പൊട്ടിയ ബോർഡുമായാണ് ഫെരേരയ്ക്കു മത്സരിക്കേണ്ടിവന്നത്.
വനിതകളുടെ ഫൈനലിൽ അമേരിക്കൻ താരം കാരിസ 14.93-8.46ന് ദക്ഷിണാഫ്രിക്കയുടെ ബിയാങ്ക ബ്യുട്ടൻഡാഗിനെ തോൽപ്പിച്ചു.