കോവിഡിനെതിരെയുള്ള വാക്സിന് ഈ വര്‍ഷം അവസാനത്തോടെ അമേരിക്ക വികസിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയിലെ ലിങ്കണ് മെമ്മോറിയലിൽനിന്നും സംപ്രേക്ഷണം ചെയ്ത ഫോക്സ് ന്യൂസിന്റെ ടിവി ഷോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബറോടെ രാജ്യത്തെ സ്കൂളുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടും. അമേരിക്കയിലെ ഗവേഷകരെ പിന്നിലാക്കി മറ്റേതെങ്കിലും രാജ്യം വാക്സിന് കണ്ടെത്തിയാല്‍ അവരെ അനുമോദിക്കും. ഫലപ്രദമായ മരുന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
വാക്സിന്റെ പരീക്ഷണം മനുഷ്യ ശരീരത്തില്‍ നടത്തിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവര്‍ സന്നദ്ധപ്രവര്‍ത്തകരാണ്. എന്താണ് ലഭിക്കുന്നതെന്ന് വ്യക്തമായ ബോധ്യം അവര്‍ക്കുണ്ടെന്ന് ട്രംപ് പറഞ്ഞു.
സെപ്റ്റംബറോടെ രാജ്യത്തെ സ്കൂളുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടും. അമേരിക്കയിലെ ഗവേഷകരെ പിന്നിലാക്കി മറ്റേതെങ്കിലും രാജ്യം വാക്സിന് കണ്ടെത്തിയാല്‍ അവരെ അനുമോദിക്കും. ഫലപ്രദമായ മരുന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
വാക്സിന്റെ പരീക്ഷണം മനുഷ്യ ശരീരത്തില്‍ നടത്തിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവര്‍ സന്നദ്ധപ്രവര്‍ത്തകരാണ്. എന്താണ് ലഭിക്കുന്നതെന്ന് വ്യക്തമായ ബോധ്യം അവര്‍ക്കുണ്ടെന്ന് ട്രംപ് പറഞ്ഞു.