+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുണ്ടാര്‍ ബാലൻ വധം: 12 വര്‍ഷത്തിനു ശേഷം വിചാരണ ആരംഭിച്ചു

കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) കൊലപ്പെടുത്തിയ പ്രമാദമായ കേസിന്‍റെ വിചാരണ കാസര്‍ഗോഡ് അഡീ. ജില്ലാ സ
കുണ്ടാര്‍ ബാലൻ വധം: 12 വര്‍ഷത്തിനു ശേഷം  വിചാരണ ആരംഭിച്ചു
കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) കൊലപ്പെടുത്തിയ പ്രമാദമായ കേസിന്‍റെ വിചാരണ കാസര്‍ഗോഡ് അഡീ. ജില്ലാ സെഷന്‍സ് കോടതി (രണ്ട്) യില്‍ ആരംഭിച്ചു. ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിജയന്‍, കെ. കുമാരന്‍, ദിലീപ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2008 മാര്‍ച്ച്‌ 27ന് വൈകുന്നേരം ഏഴോടെ ആദൂര്‍ കുണ്ടാറിലാണ് കൊലപാതകം നടന്നത്.
ഈശ്വരമംഗലത്തുള്ള ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു സുഹൃത്തിന്‍റെ കാറില്‍ മുള്ളേരിയയിലേക്ക് പോകവേയാണ് ബൈക്കിലെത്തിയ പ്രതികള്‍ രാഷ്ട്രീയവൈരാഗ്യത്തെ തുടര്‍ന്നു കാര്‍ തടഞ്ഞുനിര്‍ത്തി ഇടതുനെഞ്ചിലും മുഖത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് കേസ്. ഗുരുതരാവസ്ഥയില്‍ ബാലനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന്‍റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കള്ളസാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച്‌ ഭാര്യ കെ.പി. പ്രഫുല സി ബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതിനാല്‍ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഒരുപാട് തവണ നിയമപോരാട്ടം തുടര്‍ന്നെങ്കിലും പ്രതികളെ പിടികൂടിയതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി നിരീക്ഷിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എം.വി. ബാബു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ ആരംഭിച്ചിരിക്കുന്നത്.
കേസില്‍ 55 സാക്ഷികളുണ്ട്. അഞ്ചാം സാക്ഷി മനോജ്, ഏഴാം സാക്ഷി സീതാരാമ, ഒന്പതാം സാക്ഷിയും ബാലന്‍റെ ബന്ധുവുമായ രാധാകൃഷ്ണന്‍ എന്നിവരെയാണ് ഇന്നലെ കോടതി വിസ്തരിച്ചത്. വിസ്താരം ബുധനാഴ്ചയും തുടരും.