+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജമൗലി ചിത്രത്തില്‍ കാര്‍ത്തിയും?

എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം കാര്‍ത്തിയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിട്ടില്ലെ
രാജമൗലി ചിത്രത്തില്‍ കാര്‍ത്തിയും?

എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം കാര്‍ത്തിയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും വൈകാതെ ഇക്കാര്യത്തില്‍ ഉറപ്പുവരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹേഷ് ബാബുവാണ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തിന്‍റെ കഥയില്‍ കാര്‍ത്തി തൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രകഥാപാത്രത്തെയായിരിക്കും കാര്‍ത്തിയും അവതരിപ്പിക്കുക. ആക്ഷനും സാഹസികതയ്ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.

വിരുമന്‍, പൊന്നിയന്‍ സെല്‍വന്‍ ചിത്രങ്ങളുടെ വമ്പന്‍ വിജയ തിളക്കത്തിലാണ് കാര്‍ത്തി. പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന സര്‍ദാര്‍ ആണ് കാര്‍ത്തിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഒക്ടോബര്‍ 21ന് ചിത്രം റിലീസ് ചെയ്യും.