+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് അന്തരിച്ചു

കൊച്ചി: അഡ്വക്കറ്റ് ജനറലായി ഒരു പതിറ്റാണ്ട് സംസ്ഥാന സര്‍ക്കാരിന് നിയമവഴികളില്‍ വഴികാട്ടിയായ മുതിര്‍ന്ന അ
മുന്‍ അഡ്വക്കറ്റ്  ജനറല്‍  സുധാകര പ്രസാദ്  അന്തരിച്ചു
കൊച്ചി: അഡ്വക്കറ്റ് ജനറലായി ഒരു പതിറ്റാണ്ട് സംസ്ഥാന സര്‍ക്കാരിന് നിയമവഴികളില്‍ വഴികാട്ടിയായ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ശനിയാഴ്ച രാത്രി 12-നായിരുന്നു അന്ത്യം. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യാ വൈസ് പ്രസിഡന്‍റുമാണ്. സംസ്‌കാരം പച്ചാളം ശ്മശാനത്തില്‍ നടത്തി.

രണ്ടു തവണ അഡ്വക്കറ്റ് ജനറല്‍ എന്ന അപൂര്‍വതയ്ക്ക് ഉടമയാണ് സുധാകര പ്രസാദ്. ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്ന അദ്ദേഹം 2006 മുതല്‍ 2011 വരെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്താണ് ആദ്യം അഡ്വക്കറ്റ് ജനറല്‍ ആയത്. അക്കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്നു നിയമോപദേശം നല്‍കിയത് വിവാദമായിരുന്നു. 2016 മുതല്‍ 2021 വരെ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്തും ഏജിയായപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ഏജി എന്ന റിക്കാര്‍ഡും അദ്ദേഹത്തിന്‍റെ പേരിലായി.

എസ്. ചന്ദ്രികയാണ് ഭാര്യ. ഡോ. സിനി രമേഷ് (അമൃത ആശുപത്രി, എറണാകുളം), എസ്. ദീപക് എന്നിവര്‍ മക്കളും അഡ്വ. എസ്. രമേഷ്, നിലീന എന്നിവര്‍ മരുമക്കളുമാണ്.

സുധാകര പ്രസാദിന്‍റെ കൊച്ചി ചളിക്കവട്ടത്തെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഹൈക്കോടതി ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരുമടക്കം നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.