കുടിച്ചു കൂത്താടിയോ; വിവാദ വീഡിയോയിൽ വിശദീകരണവുമായി താരം

06:21 PM Jan 24, 2021 | Deepika.com

നടന്‍ വിഷ്ണു വിശാലും സുഹൃത്തുക്കളും മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നവിധത്തിൽ സോഷ്യല്‍ മീഡിയയില്‍ ന‌‌‌ടന്ന പ്രചാരണങ്ങൾക്കെതിരേ താരം രംഗത്ത്. ഈ പരാതിയുടെ രണ്ട് വശങ്ങളും കേള്‍ക്കണം എന്ന പ്രസ്താവനയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

നവംബറിലാണ് ഈ അപ്പാര്‍ട്‌മെന്‍റ് ഷൂട്ടിംഗ് ആവശ്യത്തിന് താമസിക്കുന്നതിനായി വാടകയ്ക്ക് എടുത്തതെന്നും വന്ന ദിവസം മുതല്‍ ഓണര്‍ തന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നുമാണ് വിഷ്ണു പറയുന്നത്. സംഭവം നടന്ന ദിവസം അപ്പാര്‍ട്‌മെന്‍റില്‍ ചെറിയൊരു ഗെറ്റ് ടുഗെദര്‍ ഉണ്ടായിരുന്നു.



എന്നാൽ താൻ മദ്യപിച്ചിരുന്നില്ല. അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്നു. എന്‍റെ സ്റ്റാഫ്‌സിനോടും എന്നെ കാണാന്‍ എത്തിയ അതിഥികളോടും അയാള്‍ അപമര്യാദയായി പെരുമാറി. അധിക്ഷേപിക്കുന്ന ഒരു വാക്ക് ആ ഓണര്‍ ഉപയോഗിച്ചു. ഏതൊരു മനുഷ്യനെയും പോലെ അതിന് ഞാനും പ്രതികരിച്ചു. ഞാന്‍ തെറ്റുകാരനല്ലെന്ന് മനസിലായതോടെയാണ് പോലീസ് അവിടെ നിന്നു പോയതെന്നും വിശദീകരണ കുറുപ്പിൽ താരം വ്യക്തമാക്കി.