+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആളൊഴിഞ്ഞ വീടിനു മുന്നിൽ തോക്ക്! ലഹരിമാഫിയയുടെ പുതിയ കളികൾ

കരുമാലൂർ (കൊച്ചി): കരുമാലൂരിൽ പണിതീരാത്ത ആളാഴിഞ്ഞ വീടിനു മുകളിൽ തോക്ക് കണ്ടെത്തിയ സംഭവം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. പോലീസ് എത്
ആളൊഴിഞ്ഞ വീടിനു മുന്നിൽ തോക്ക്! ലഹരിമാഫിയയുടെ പുതിയ കളികൾ
കരുമാലൂർ (കൊച്ചി): കരുമാലൂരിൽ പണിതീരാത്ത ആളാഴിഞ്ഞ വീടിനു മുകളിൽ തോക്ക് കണ്ടെത്തിയ സംഭവം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. പോലീസ് എത്തുന്നതു കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിരുന്നു.

വീടു കേന്ദ്രീകരിച്ചു ലഹരിമാഫിയ തമ്പടിക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. കരുമാലൂർ മണ്ടള കോളനി സ്വദേശി ജെനിഷാണ് പോലീസിന്‍റെ പിടിയിലായത്.

ഇയാൾ വീടിനു മുകളിൽനിന്നു ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണു കാലിനു പൊട്ടൽ സംഭവിക്കുകയും ചില്ല് തറയ്ക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു.

വീട്ടിൽനിന്നു കണ്ടെത്തിയ തോക്ക് ഫോറൻസിക്, വിരലടയാള വിദഗ്ദരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എയർഗൺ പോലെയുള്ള തോക്കാണെന്നു നിഗമനം. തോക്ക് കൂടാതെ വീട്ടുവളപ്പിൽനിന്നു രണ്ടു ബൈക്ക്, ഒരു കാർ, രണ്ടു മൊബൈൽ ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കരുമാലൂർ വില്ലേജ് ഓഫിസിനു സമീപത്തായി പാണാട് സ്വദേശി ബിനീഷിന്‍റെ വീടിനു മുകളിലാണു തോക്ക് പോലീസ് കണ്ടെത്തിയത്. ഇയാൾ കുറേനാളുകളായി സ്ഥലത്തില്ല. വീടിന്‍റെ സ്റ്റെയർ റൂമിന്‍റെ മുകളിലായിരുന്നു തോക്ക് കിടന്നിരുന്നത്.

രാത്രികാലങ്ങളിൽ വീടിനുള്ളിൽ വ്യാജവാറ്റും മദ്യവില്പനയും നടത്തുന്നുണ്ടെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു. സംഭവത്തെത്തുടർന്നു ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഓടി രക്ഷപ്പെട്ടവരെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളുയെന്നു ഡിവൈഎസ്പി പി.കെ. ശിവൻകുട്ടി പറഞ്ഞു.