+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്നും കാൽലക്ഷം കവിഞ്ഞ് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,685 പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ശതമാ
ഇന്നും കാൽലക്ഷം കവിഞ്ഞ് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,685 പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ശതമാനം ആണ്.

ഇന്ന് 25 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5080 ആയി. 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 1757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 1,98,576 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 7067 പേർക്ക് രോഗമുക്തിയുണ്ടായി. 11,73,202 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസര്‍ഗോഡ് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്

കോഴിക്കോട്-3767, എറണാകുളം-3320, മലപ്പുറം-2745, തൃശൂര്‍-2584, തിരുവനന്തപുരം-2383, കോട്ടയം-2062, കണ്ണൂര്‍-1755, ആലപ്പുഴ-1750, പാലക്കാട്-1512, കൊല്ലം-1255, പത്തനംതിട്ട-933, കാസര്‍ഗോഡ്-908, വയനാട്-873, ഇടുക്കി-838.

സമ്പര്‍ക്ക രോഗികൾ ജില്ല തിരിച്ച്

കോഴിക്കോട്-3706, എറണാകുളം-3265, മലപ്പുറം-2634, തൃശൂര്‍-2550, തിരുവനന്തപുരം-1957, കോട്ടയം-1835, കണ്ണൂര്‍-1548, ആലപ്പുഴ-1747, പാലക്കാട്-690, കൊല്ലം-1247, പത്തനംതിട്ട-857, കാസര്‍ഗോഡ്-880, വയനാട്-860, ഇടുക്കി-820 .
More in Latest News :