+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശ്വാസം അതല്ലേ എല്ലാം..!

പള്ളിക്കുമുന്നിൽ ഒരുബാറ് തുറന്നതോടെ വിശ്വാസികൾ ബാറിനുമുന്നിൽ സമരവും ആരംഭിച്ചു.ബാറുടമ കോടതിയിൽ നിന്നു പോലീസ് സംരക്ഷണംനേടി മദ്യക്കച്ചവടം തടസ്സമില്ലാ
വിശ്വാസം അതല്ലേ എല്ലാം..!
പള്ളിക്കുമുന്നിൽ ഒരുബാറ് തുറന്നതോടെ വിശ്വാസികൾ ബാറിനുമുന്നിൽ സമരവും ആരംഭിച്ചു.
ബാറുടമ കോടതിയിൽ നിന്നു പോലീസ് സംരക്ഷണംനേടി മദ്യക്കച്ചവടം തടസ്സമില്ലാതെ നടത്തി.

ബാറ് പള്ളിക്കു മുന്നിലാണെങ്കിലും ഉടായിപ്പിലൂടെ ബാറിന്‍റെ ഗേറ്റ് മാറ്റിവച്ചപ്പോൾ നിയമവും ബാറുടമയ്ക്ക് തണലായി.

സമരവും നിയമവും പ്രയോഗിച്ച് തളർന്നപ്പോൾ വിശ്വാസികൾ അവസാനത്തെ ആയുധം പുറത്തെടുത്തു; പ്രാർത്ഥന.

എല്ലാദിവസവും വിശ്വാസികൾ കൂട്ടമായി പ്രാർത്ഥന ആരംഭിച്ചു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു രാത്രി ഉണ്ടായ അതിശക്തമായ ഇടിമിന്നലിൽ ബാറ് പൂർണമായും കത്തിനശിച്ചു!.

ബാർഉടമ പള്ളി അധികാരികൾക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചു.
ഇടിമിന്നലിൽ ബാറ് കത്തിയതിന് കാരണം വിശ്വാസികളുടെ പ്രാർത്ഥന ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

കേസുകേട്ട ജഡ്ജി ആകെവിഷമത്തിലായി...
"ഈ കേസ് തീർപ്പുകൽപ്പിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം, ബാർ ഉടമ മാത്രം പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്നു... ! "

നർമ്മവിസ്താരം: അഡ്വ. ഡി.ബി. ബിനു