ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ടെന്ന് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ കോവിഡ് മാനദണ്ഡം സർക്കാർ പുതുക്കി ഉത്തരവിറക്കി.
എന്നാൽ തീർഥാടനത്തിനെത്തുന്ന കുട്ടികൾ കോവിഡ് മാനദണ്ഡം കർശനമായും പാലിക്കണം. ദർശനത്തിനെത്തുന്ന കുട്ടികൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും ആളകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തീർഥാടനത്തിനെത്തുന്ന മുതിർന്നവർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും 72 മണിക്കുറിനകം നടത്തിയ ആർടിപിസിആർ പരിശോധനാ ഫലവും കൈയിൽ കരുതണം.
എന്നാൽ തീർഥാടനത്തിനെത്തുന്ന കുട്ടികൾ കോവിഡ് മാനദണ്ഡം കർശനമായും പാലിക്കണം. ദർശനത്തിനെത്തുന്ന കുട്ടികൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും ആളകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തീർഥാടനത്തിനെത്തുന്ന മുതിർന്നവർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും 72 മണിക്കുറിനകം നടത്തിയ ആർടിപിസിആർ പരിശോധനാ ഫലവും കൈയിൽ കരുതണം.