കക്ഷിയുടെ ഭാര്യക്കും ജഡ്ജി ചെലവിനു കൊടുക്കണം!

03:39 AM Aug 09, 2020 | Deepika.com
സർക്കാർ ജീവനക്കാരനായ ഭർത്താവിൽനിന്നു ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചു.
കേസിലെ വിചാരണയ്ക്കുശേഷം വിധി പറയുന്ന ദിവസം ഭാര്യയും ഭർത്താവും കോടതിയിലെത്തി.
ജഡ്ജി: "നിങ്ങളുടെ ഭാര്യയുടെ ഹർജിയും നിങ്ങൾ നൽകിയ ആക്ഷേപവും കേസിലെ മൊഴികളും വാദങ്ങളും എല്ലാം വളരെ ശ്രദ്ധയോടെ ഞാൻ പരിശോധിച്ചു.
ഇതിന്‍റെഅടിസ്ഥാനത്തിൽ പ്രതിമാസം 5000 രൂപ നിങ്ങളുടെ ഭാര്യക്ക് നൽകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.
എന്താണ് ഈ തീരുമാനത്തെക്കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത്? "
ഭർത്താവ്:
"അങ്ങയുടെ ഈ തീരുമാനം തികച്ചും ശരിയാണ് യുവർ ഓണർ...
കുറച്ചു പൈസ അവൾക്കയ്ക്കാൻ ഞാനും ശ്രമിക്കാം!"

നർമവിസ്താരം-ഡി.ബി. ബിനു