പശുക്കളിലെ ചർമമുഴ തടയാൻ മെഥിലീൻ ബ്ലൂ

05:35 PM Jul 12, 2023 | Deepika.com
പശുക്കളിൽ ചർമമുഴ (ലംപി സ്കിൻ) രോഗത്തിന്‍റെ മൂന്നാം തരംഗം ക്ഷീരമേഖലയിലുണ്ടാക്കിയ ആഘാതം ചെറുതല്ല.

ആയിരക്കണക്കിനു കാലികൾ ചത്തൊടുങ്ങിയെന്നു മാത്രമല്ല, രോഗബാധയേറ്റവയിൽ പാലുത്പാദനം വലിയ അളവിൽ കുറയുകയും ചെയ്തു. ‌

ചികിത്സയുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ക്ഷീരകർഷകർക്കു കടുത്ത സാന്പത്തിക ഭാരവുമുണ്ടായി.

രോഗബാധയേറ്റു ചത്ത പശുക്കൾക്കും കിടാക്കൾക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാന മെടുത്തത് വലിയ ആശ്വാസമായി.

വാക്സിൻ ഫലപ്രദം

ചർമ മുഴ രോഗം പ്രതിരോധിക്കാൻ ഇക്കഴിഞ്ഞ ജനുവരി അവസാനം മുതൽ ഒരു മാസക്കാലയളവിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീരകർഷകരുടെ വീടുവീടാന്തരം എത്തി സമഗ്ര വാക്സിനേഷൻ യജ്ഞം നടത്തിയിരുന്നു.

രോഗകാരിയായ കാപ്രിപോക്സ് വൈറസിനെതിരെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരിരോഗം തടയാൻ നൽകുന്നതുമായ ഗോട്ട് പോക്സ് വാക്സിനാണ് (ഉത്തരകാസി സ്ട്രയിൻ) പ്രതിരോധകുത്തിവയ്പിനായി ഉപയോഗിച്ചത്.

ആറുമാസത്തിൽ താഴെ പ്രായമുള്ള കിടാക്കൾ, ആറുമാസത്തിന് മുകളിൽ പ്രായമുള്ള കിടാരികൾ, വലിയ പശുക്കൾ ഉൾപ്പെടെ ആരോഗ്യമുള്ള എല്ലാ പശുക്കൾക്കും കുത്തിവയ്പ് നൽകിയിരുന്നു.

ഈ വാക്സിനേഷൻ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ വലിയ അളവിൽ സഹായിക്കുകയും ചെയ്തു.



ചർമമുഴ സംശയിച്ചാൽ മെഥിലീൻ ബ്ലൂ

ഉയർന്ന പനി, വൈറസ് ബാധിച്ച് ലസികാ ഗ്രന്ഥികളുടെ (ലിംഫ് നോഡ്) ശക്തമായ വീക്കം, തീറ്റ മടുപ്പ്, പാലുത്പാദനത്തിൽ വരുന്ന കുറവ്, കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊലിപ്പ്, വായിൽ നിന്നും ഉമിനീർ പതഞ്ഞൊ ലിക്കൽ എന്നിവയെല്ലാമാണു ചർമ മുഴയുടെ പ്രാരംഭ ലക്ഷണങ്ങൾ.

ത്വക്കിൽ പല ഭാഗങ്ങളിലായി 2 മുതൽ 5 സെന്‍റിമീറ്റർ വരെ വ്യാസത്തിൽ വൃത്താകൃതിയിൽ നല്ല കട്ടിയുള്ള മുഴകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ഇത്തരം മുഴകൾ വായിലും അന്നനാള ത്തിലും ശ്വസനനാളിയിലും ആന്തരാ വയവങ്ങളിലുമെല്ലാം ഉണ്ടാവാനും സാധ്യതയുണ്ട്.

രോഗാരംഭത്തിൽ ഒരു പ്രഥമ ശുശ്രൂഷ പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒൗഷധമാണ് മെഥിലീൻ ബ്ലൂ എന്ന രാസവസ്തു.

ഇതുപയോഗിച്ചു നടത്തിയ ചികിത്സയിലും പരിചരണ ത്തിലും രോഗബാധയേറ്റ പശുക്കളിൽ ഗുണകരമായ മാറ്റങ്ങളാണു കണ്ടിട്ടു ള്ളത്.

നീല നിറത്തിൽ പൗഡർ രൂപത്തിലുള്ള രാസവസ്തുവാണ് മെഥിലീൻ ബ്ലൂ. അധിക അളവിൽ അകത്തുചെന്നാൽ അപകടകാരിയാണെങ്കിലും നിഷ്കർഷിക്കപ്പെട്ട അളവിൽ ഉപയോഗിച്ചാൽ ഇതു വൈ റസ് രോഗസംഹാരിയാണ്.

വൈറസു കളുടെ ജനിതക ഘടന തകർത്ത് അവയുടെ പെരുപ്പം തടയാനുള്ള മെഥിലീൻ ബ്ലൂ പൗഡറിന്‍റെ ഗുണമാണ് ചികി ത്സയിൽ പ്രയോജനപ്പെടുത്തുന്നത്.

പശുക്കളിൽ രോഗബാധയുടെ തുടക്ക ത്തിൽ തന്നെ മെഥിലീൻ ബ്ലൂ പരിച രണം തുടങ്ങിയാൽ ചർമമുഴ തീവ്ര മാവില്ല.

ഒരു ഗ്രാം പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച്

0.1 ശതമാനം ലായനി തയാറാക്കി ദിവസം 300 മില്ലി വീതം മൂന്നു തവണകളായി പശുക്കളെ കുടിപ്പി ക്കുന്നതാണ് ഒരു ചികിത്സാവിധി.

ദിവസവും ഒരു ലിറ്റർ പുതിയ ലായനി തയാറാക്കി അഞ്ച് ഏഴ് ദിവസം വരെ കുടിപ്പിക്കണം. കിടാക്കളാണെങ്കിൽ പശുക്കൾക്ക് നൽകുന്നതിന്‍റെ പകുതി മതി.

ഇതേ ലായനി മുഴകളിലും വ്രണ ങ്ങളിലും തളിക്കുകയും ചെയ്യാം. മെഥിലീൻ ബ്ലൂ ലായനി സിരകളിൽ കുത്തിവയ് ക്കുന്ന ചികിത്സയുമുണ്ട്. എന്നാൽ, അതിനു ഡോക്ടറുടെ സേവനം തേടണം.

മെഥിലിൻ ബ്ലൂ പൗഡർ (ജവമൃാമരലൗശേരമഹ ങലവ്യേഹലില ആഹൗല ഡടജ) രാസവസ്തുക്കൾ ലഭ്യമാക്കുന്ന സ്ഥലങ്ങളിലും ഓണ്‍ലൈൻ വഴിയും കിട്ടും.

ലാബുകളിൽ ഉപയോഗിക്കുന്ന മെഥിലിൻ ബ്ലൂ ഡൈ/ലാബ് റിയേജന്‍റ് എന്നിവ പശുക്കളിൽ ഉപയോഗിക്കരുത്. സംശയം ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടണം.

ഫോണ്‍ : 9495187522

ഡോ. എം. മുഹമ്മദ് ആസിഫ
വെറ്ററിനറി സർജൻ, പെരുന്പടവ്, കണ്ണൂർ